MATHEMATICS

Sabtu, 06 November 2010

കോഴിപ്പെണ്ണിന്റെ ഡയറിക്കുറിപ്പ്

വെറുമൊരു കോഴിപ്പെണ്ണായ എനിക്കെന്തു കഥ എന്നായിരിക്കും നിങ്ങളിപ്പോള്‍ ആലോചിക്കുന്നത്. പക്ഷെ എനിക്കു പറയാനുള്ളത് പറഞ്ഞല്ലേ കഴിയൂ. ആന്ധ്രപ്രദേശിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ വലിയൊരു ഷെഡ്ഡിലാണെന്റെ ജന്മം. തോടു പൊട്ടിച്ചു പുറത്തേക്കു വരുമ്പോള്‍ ഞാന്‍ തനിച്ചായിരിക്കുമോ എന്നൊരു ആകാംക്ഷ എനിക്കുണ്ടായിരുന്നു. എന്നാല്‍ എന്റെ കൂട്ടുകാരുടെ വലിയ നിര കണ്ട് ഞാനത്ഭുതപ്പെട്ടു പോയി. പക്ഷെ ആ തിരക്കിലും ഞാനെന്റെ അമ്മയെ തിരഞ്ഞു. കൊത്തിപ്പെറുക്കിത്തരാനും ചിറകിന്നുള്ളിലൊളിപ്പിച്ച് മാതൃത്വത്തിന്റെ ചൂട് തരാനും ഒരാളില്ലാതായിപ്പോയി എന്നുള്ളത് എന്റെ ദുര്യോഗത്തിന്റെ തുടക്കം മാത്രം.

വലിയ നിയോണ്‍ ബള്‍ബിട്ട് പ്രകാശം വിതറി നില്‍ക്കുന്ന കൂട്ടിലേക്ക് രണ്ടു മനുഷ്യജീവികള്‍ കയറിവരുന്നത് കണ്ടുകൊണ്ടാണ് എന്റെ ആദ്യ പ്രഭാതം പൊട്ടി വിരിഞ്ഞത്. കപ്പടാ മീശയും തുറുകണ്ണുകളുമുള്ള ഒരു വലിയ മനുഷ്യന്‍. പഴയൊരു മുറിട്രൌസര്‍ മാത്രം ധരിച്ചൊരു മനുഷ്യക്കോലം കൂടെ. അയാള്‍ അവനെന്തൊക്കെയോ നിര്‍ദ്ദേശം കൊടുക്കുന്നുണ്ട്. ഞങ്ങളുടെ കീയോ, കീയോ ശബ്ദത്തിന്നുപരിയായി അദ്ദേഹത്തിന്റെ ഘനഗംഭീരശബ്ദം മുഴങ്ങിക്കൊണ്ടിരിക്കുന്നു.

അമ്മയെക്കാണാത്ത ദു:ഖമൊക്കെ കുറച്ചു സമയം കൊണ്ട് വിട്ടൊഴിഞ്ഞു. ഷെഡ്ഡിലൂടെ ചെറുതായൊന്നു ചുറ്റിക്കറങ്ങിയപ്പോള്‍ അവിടവിടെയായി വെള്ളവും ഭക്ഷണവും. ചിക്കിപ്പെറുക്കേണ്ട, അന്വേഷിച്ച് തളരേണ്ട. ഞാനൊരു ഭാഗ്യവതി തന്നെ! തൊട്ടടുത്ത ഷെഡ്ഡുകളിലായി ധാരാളും സുഹൃത്തുക്കള്‍. പല ഷെഡ്ഡിലും പല പ്രായക്കാര്‍. ഈ ലോകത്തെ ഏറ്റവും ഭാഗ്യവാന്മാരായ ജീവികള്‍ ഞങ്ങള്‍ കോഴികള്‍ തന്നെ.

രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുറെ ചെക്കന്മാര്‍ വന്നു ഞങ്ങളെ ഓരോരുത്തരെയായി എടുത്തു പരിശോധിച്ചു. ആണുങ്ങളായവരെയെല്ലാം പലതരം ചായം തേച്ചു പിടിപ്പിച്ചു. എന്തൊരു ഭംഗിയാണവരെ അപ്പോള്‍ കാണാന്‍. എന്റെ ദേഹത്തു കൂടി ചായം പൂശിക്കിട്ടിയിരുന്നെങ്കില്‍. പക്ഷെ നിരാശയായിരുന്നു ഫലം. ഞാനനെന്റെ ചായക്കൂട്ടുകാരുടെ ദേഹത്തൊക്കെ മുട്ടിയുരുമ്മി നോക്കി. ഒരു മാറ്റവുമില്ല. പക്ഷ അതു ഭാഗ്യമായി എന്ന് വൈകുന്നേരമെനിക്ക് ബോധ്യമായി. സൈക്കിളില്‍ വന്ന കുറെ കരുമാടിക്കുട്ടന്മാര്‍ ചായം തേച്ചവരെയെല്ലാം പരന്ന കൊട്ടയിലാക്കി അടച്ച് സൈക്കിളില്‍ വച്ചുകെട്ടി എങ്ങോട്ടോ കൊണ്ടുപോയി.

ദിവസങ്ങള്‍ കഴിയുന്തോറും ഒരു കാര്യം വേദനയോടെ ഞാന്‍ മനസ്സിലാക്കി. എന്റെ ഇടതു കാലിന് ചെറിയൊരു മുടന്ത്. മാത്രമല്ല എന്റെ കൂട്ടുകാരികളുടെ ശരീരം നിത്യേന തടിച്ചു വരുന്നു. ഞന്‍ മാത്രം ശോഷിച്ച്, കഷ്ടിച്ച് എണീറ്റ് നടക്കാന്‍ മാത്രമുള്ള ആരോഗ്യവുമായി ഇങ്ങനെ. അവരെല്ലാം ഉജാല മുക്കിയ തൂവെള്ളച്ചിറകുകളുമായി നടന്നപ്പോള്‍ എന്റ ചിറകോ, നരച്ച മഞ്ഞ നിറത്തില്‍.

ഒരു ദിവസം തടിയനും കൂട്ടാളിയും ഷെഡ്ഡിലെത്തി. അയാള്‍ എന്നെ നോക്കി മുഖം ചുളിച്ചു സഹായിയോട് എന്തോ പറഞ്ഞു. അവന്‍ ഉടനെത്തന്നെ എന്നെയെടുത്ത് കൂടിനു വെളിയില്‍ക്കൊണ്ടുപോയി ദൂരേക്ക് വലിച്ചെറിഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ കത്തുന്ന വെയിലില്‍ കുറെ ചപ്പുചവറുകള്‍ക്കിടയില്‍ കിടക്കുകയായിരുന്നു ഞാന്‍. ചുറ്റിലും നിസ്സഹായതയോടെ നോക്കി. വിശപ്പും ദാഹവും കൊണ്ട് എന്റെ ശരീരം ഒന്നു കൂടി ക്ഷീണിതമായി. വേച്ച് വേച്ച് കൂട് ലക്ഷ്യമാക്കി നടന്നു. ചുറ്റിലും കമ്പിവല കെട്ടിയിരിക്കുന്നു. ഒരിടത്തൊരു ചെറിയ വിടവ്. ആരും കാണാതെ ഒരുവിധം അകത്തു കയറിപ്പറ്റി. ആഹാരവും വെള്ളവും ലഭിച്ചപ്പോള്‍ ക്ഷീണം കുറഞ്ഞു. എന്തിനാണ് ആ കശ്മലന്‍ എന്നെയെടുത്ത് ദൂരെയെറിഞ്ഞതെന്ന് എനിക്കപ്പോഴും മനസ്സിലായില്ല. പിന്നീട് അവര്‍ കൂട്ടിനകത്തു വരുമ്പോള്‍ ഞാനേതെങ്കിലും ചേച്ചിയുടെ ചിറകിന്നുള്ളിലൊളിക്കും. ഒരുതരം അജ്ഞാതവാസം!

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളെ മറ്റൊരു ഷെഡ്ഡിലേക്കു മാറ്റി. എല്ലാവരും യൌവനയുക്തകളായി അഴകോടെ നടക്കുമ്പോള്‍ ഞാന്‍ മാത്രം.... ഏതെങ്കിലുമൊരു കോണില്‍ മറ്റുള്ളവരുടെ മുമ്പില്‍പെടാതെ നിരാശയോടെ കഴിഞ്ഞു കൂടി. എന്താണ് ഈശ്വരന്‍ എനിക്കു മാത്രം അഴകും ആരോഗ്യവും തരാതിരുന്നത്? ഇതിനിടെ പല ഷെഡ്ഡുകളില്‍ നിന്നും ചേച്ചിമാര്‍ ലോറികളില്‍ കയറി യാത്രപോയത് ഞാന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. പുറം ലോകം കാണാനുള്ള ഭാഗ്യമല്ലേ അവര്‍ക്കു കിട്ടിയിരിക്കുന്നത്. ഭഗവാനേ പുതുലോകം കാണാനുള്ള ഭാഗ്യം എനിക്കുമുണ്ടാവണേ.

എന്റെ പ്രാര്‍ത്ഥനയ്ക്ക് ഇത്രവേഗം ഫലമുണ്ടാവുമെന്ന് കരുതിയതല്ല. വലിയൊരു ലോറിയുമായി ഒരു തമിഴന്‍ ഞങ്ങളുടെ ഷെഡ്ഡിന്നരികില്‍ വന്നു. എന്റെ മുതലാളിയേക്കാള്‍ തടിയും കറുപ്പുമുണ്ട് അയാള്‍ക്ക്. ലോറിയില്‍ നിന്ന് ഇറക്കിയ കമ്പിക്കൂടുകളിലേക്ക് ഞങ്ങളോരോരുത്തരെയായി ചിറകുകളില്‍ പിടിച്ച് തൂക്കിയിട്ടു. ലോകം കാണാനുള്ള ആഗ്രഹത്താല്‍ ഞാന്‍ തിക്കിത്തിരക്കി അവരുടെ മുമ്പിലേക്കു ചെന്നു. എന്നെ കയ്യിലെടുത്തപ്പോള്‍ 'ചിന്നക്കോളി' എന്നു പറഞ്ഞ് അവന്‍ കളിയാക്കി. കൂട്ടിലേക്ക് ഒരേറും. എനിക്കവനെ കൊല്ലാനുള്ള മനസ്സുണ്ടായിരുന്നു. പക്ഷെ എന്റെ കൂട് ഭാഗ്യത്തിന് ലോറിയുടെ വശങ്ങളിലൊന്നിലായിരുന്നു. അതു കാരണം എനിക്ക് വഴിയിലെ കാഴ്ചകള്‍ കാണാന്‍ പറ്റി. അതു മാത്രമല്ല എന്റ സഹോദരിമാര്‍ക്കൊന്നും ഉയരം തീരെ കമ്മിയായ കൂടുകളില്‍ നേരേ നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ ശരീരത്തിന്റെ വലിപ്പക്കുറവില്‍ എനിക്കു വിഷമം തോന്നാതിരുന്നത് അപ്പോള്‍ മാത്രമാണ്. കൂടുകളുടെ മുകളില്‍ കൂടുകള്‍ നിരന്നു. അവസാനം ഉച്ചയോടെ ഞങ്ങള്‍ യാത്രയാരംഭിച്ചു. ഞാനെന്റെ ഉടയോനെ അവസാനമായൊന്നു കൂടി നോക്കി. എനിക്കയാളെ ഇഷ്ടമല്ലായിരുന്നുവെങ്കിലും അയാള്‍തന്ന ഭക്ഷണമല്ലേ താനിത്രയും ദിവസം കഴിച്ചിരുന്നത്. അയാളുടെ ഷെഡ്ഡിലല്ലേ ആരേയും പേടിക്കാതെ കഴിഞ്ഞു കൂടിയത്. അടുക്കിവെച്ച നോട്ടുകള്‍ കീശയിലേക്കിട്ട് അയാള്‍ ലോറി ഡ്രൈവറെ കൈവീശിക്കാണിച്ചു. ഞാന്‍ തിരിച്ചു ചിറകു വീശിയെങ്കിലും അയാളതു കണ്ടില്ല.

പൊടിനിറഞ്ഞ ചെമ്മണ്‍പാതയിലൂടെ കത്തുന്ന വെയിലില്‍ യാത്ര സുഖകരമായിരുന്നില്ല. ടാര്‍റോഡിലെത്തിയപ്പോള്‍ വണ്ടിയുടെ കുലുക്കമല്‍പ്പം കുറഞ്ഞുവെന്നു മാത്രം. വിശാലമായ തരിശുനിലങ്ങളിലൂടെ വിരസമായ യാത്ര. ചിലപ്പോള്‍ ചെറിയ അങ്ങാടികള്‍ കണ്ടെങ്കിലായി. കുറെക്കഴിഞ്ഞപ്പോള്‍ വിശപ്പും ദാഹവും കൊണ്ട് എല്ലാവരും പൊറുതിമുട്ടി. ഡ്രൈവറും സഹായിയും ഇടയ്ക്ക് എവിടെയോ വണ്ടി നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോയി. തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ക്കെന്തെങ്കിലും തരുമായിരിക്കും. പക്ഷെ അതൊരു പാഴ് ക്കിനാവ് മാത്രമായിരുന്നു. രാത്രിയായപ്പോള്‍ ഇരുള്‍ പരന്നു. അതു കണ്ട് ശീലിച്ചിട്ടില്ലാത്ത ഞങ്ങള്‍ക്കു പേടിയായി. എനിക്കാണെങ്കില്‍ പുറംകാഴ്ചകള്‍ കാണാന്‍ കഴിയാത്തതിലുള്ള വിഷമമായിരുന്നു. പുറകില്‍ വരുന്ന വണ്ടികളുടെ ഹെഡ്ലൈറ്റ് കണ്ണിലടിച്ചപ്പോള്‍ വെളിച്ചം വേണ്ട, ഇരുട്ട് തന്നെയാണ് നല്ലതെന്നു തോന്നി. കൂട്ടം കൂടി ഒരേ നില്‍പ്പ് നില്‍ക്കുകയല്ലേ, ഞങ്ങളുടെ വെള്ളക്കുപ്പായമൊക്കെ ആകെ വൃത്തികേടായി. രാത്രി കനത്തതോടുകൂടി ഞ‍ങ്ങള്‍ മയക്കത്തിലേക്കു വഴുതി വീണു.

ഉറക്കമുണര്‍ന്നപ്പോഴേക്കും നേരം പരപരാ വെളുത്തു. കൌതുകത്തോടെ പുറത്തേക്കു നോക്കിയപ്പോള്‍ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സാരമായ മാറ്റം കാണുന്നു. എങ്ങും പച്ചപ്പ്. വലിയ കരിമ്പനകളും മനോഹരമായ നെല്‍വയലുകളും. പനകള്‍ പിന്നീട് തെങ്ങുകള്‍ക്ക് വഴിമാറി. ഇത്രയും വൃത്തിയോടെ നടക്കുന്ന മനുഷ്യരുമുണ്ട് ഈ ലോകത്തില്‍ എന്ന് അല്പസമയം കൊണ്ട് ബോധ്യമായി. പക്ഷെ എല്ലാവരും തിരക്കിലാണ്.പരസ്പരം സംസാരിക്കുകപോലും ചെയ്യാതെ പോകുന്നവരാണധികവും. ഒരു നാട്ടുമ്പുറത്തെത്തിയപ്പോള്‍ ഡ്രൈവര്‍ ഒരു ചെറിയ ചായക്കടയുടെ മുമ്പില്‍ വണ്ടി നിര്‍ത്തി. അവരിരുവരും ഉള്ളിലേക്കു കയറിപ്പോയി. ഞങ്ങള്‍ക്കിത്തവണയും ആഹാരവും ജലവും സ്വപ്നത്തിലൊതുക്കേണ്ടി വന്നു. നേരേ നില്‍ക്കാന്‍ പോലും കഴിയാതിരുന്ന അവസ്ഥയില്‍ ചിലര്‍ ബോധമറ്റു വീണു. നടുക്കുള്ള ചില കൂടുകളില്‍ നിന്നും അവസാനശ്വാസത്തിന്റെ ചില ഞരക്കങ്ങള്‍ കേട്ടുവോ എന്തോ?

അസ്വസ്ഥത ഒഴിവാക്കാനായി വെറുതെ പുറത്തക്കു നോക്കി. ജീവിതത്തില്‍ അന്നേവരെ കണ്ടിട്ടില്ലാത്തൊരു കാഴ്ചയാണപ്പോള്‍ കണ്ടത്.തൊട്ടടുത്തുള്ള വീട്ടിലെ ആലപ്പുറത്തു കയറി നിന്ന് ഞങ്ങളുടെ വര്‍ഗത്തിലുള്ള ഒരു പുരുഷന്‍ ഉറക്കെ 'കൊക്കരക്കോ...'എന്നു കൂവുന്നു. ഇത്രയും ഭംഗിയുള്ള ഒരാളെ ഈ ജീവിതത്തില്‍ കണ്ടിട്ടില്ല. ചുവന്ന പൂവും താടയും. കറുപ്പും ചുവപ്പും കലര്‍ന്ന എണ്ണമയമുള്ള പൂമേനി. അങ്കവാലില്‍ മാരിവില്ലിലെ സകല നിറങ്ങളും. അപ്രതീക്ഷിതമായി ആശ്രമകവാടത്തില്‍ സര്‍വാഭരണവിഭൂഷിതനായ ദുഷ്യന്ത മഹാരാജാവിനെക്കണ്ട ശകുന്തളയേപ്പോലെ ഞാനും മുഖം കുനിച്ചു. കഴുത്ത് അഴികളിലൂടെ പുറത്തേക്കിട്ട് അവന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഞാനൊരു ശ്രമം നടത്തി നോക്കി. എന്നെ കണ്ട അവന്റെ അരുണിമയാര്‍ന്ന കണ്ണ് വികസിച്ചുവോ? കൂടും ഷെഡ്ഡുമില്ലാത്ത അവന്റെ സാമ്രാജ്യത്തില്‍ മഹാറാണിയായിക്കഴിയാന്‍ എന്റെ മനം കൊതിച്ചു. തിരിച്ച് എന്തെങ്കിലും ശബ്ദമുണ്ടാക്കാന്‍ ക്ഷീണം മൂലം കഴിഞ്ഞില്ല. അവന്‍ കഴുത്തുയര്‍ത്തിപ്പിടിച്ച് ഒന്നു കൂടി കൂവി. കൊക്കരക്കോ... പക്ഷെ, സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്ത വണ്ടിയുടെ ശബ്ദത്തില്‍ അതലിഞ്ഞലിഞ്ഞില്ലാതായി.

നാട്ടിന്‍പുറങ്ങളും ചെറിയ അങ്ങാടികളും വലിയ പട്ടണങ്ങളും വന്‍നഗരങ്ങളും കടന്ന് ലോറി കുതിച്ചു പായുകയാണ്. നേരത്തേ കണ്ട കാമദേവനെ ധ്യാനിച്ച് പകല്‍ക്കിനാവുകള്‍ കണ്ടതിനാല്‍ പല കാഴ്ചകളും കണ്ടിട്ടും കാണാതെ പോയി. പൂര്‍ത്തിയാകാത്ത ഒരു സ്റ്റേഡിയത്തിന്റെ ഗാലറിയിലിരുന്ന് കുറേപ്പേര്‍ പന്തുകളി കാണുന്നു. ഇവരെന്തു മണ്ടന്മാരാണ്. കിട്ടുന്ന സമയത്ത് എന്നെപ്പോലെ ഇങ്ങനെ നാടു കാണാനിറങ്ങിക്കൂടേ? എന്തെല്ലാമുണ്ട് നമ്മള്‍ കാണാത്തതായിട്ട്. അവിടെ നിന്ന് തിരിഞ്ഞ് വീതി കുറഞ്ഞൊരു റോഡിലൂടെയായി പിന്നെ യാത്ര. അടച്ചിട്ട റെയില്‍വെ ഗേറ്റിനു മുമ്പില്‍ വാഹനം നിന്നു. ആളുകള്‍ ഞങ്ങളുടെ അരികിലൂടെ പോവുമ്പോള്‍ എന്തിനാണ് മൂക്കും പൊത്തി നടക്കുന്നതാവോ? ഗേറ്റിന്നിരുപുറവും കാത്തു നില്‍ക്കുന്നവരെ പുച്ഛിച്ചുകൊണ്ട് തീവണ്ടി ഓടിപ്പോയി. എന്തൊരു ഗമ. ഞാനും തീവണ്ടിയിലായിരുന്നു വരേണ്ടിയിരുന്നത്. ആട്ടെ അടുത്ത യാത്ര തീവണ്ടിയിലാക്കാം.

യാത്ര തുടരുകയാണ്. റോഡിലെ വളവുകള്‍ കൂടിക്കൂടി വന്നു. ഡ്രൈവര്‍ എന്തെല്ലാമോ പിറുപിറുക്കുന്നു. ഇവന്മാര്‍ക്ക് റോഡ് നേരെയുണ്ടാക്കിയാലെന്താ? പുഴയുടെ പാലം കടക്കുമ്പോള്‍ തണുപ്പുള്ള കാറ്റ് സന്തോഷത്തോടെ തലോടി. പിന്നെയും വളഞ്ഞു പുളഞ്ഞ് ഒരു കുന്നിന്റെ അടിവാരത്തുള്ള വലിയൊരാല്‍ മരത്തിന്റെ ചോട്ടില്‍ വണ്ടി നിന്നു. ഓടിയെത്തിയ മൂന്ന് ചെറുപ്പക്കാര്‍ ഞങ്ങളുടെ കമ്പിക്കൂടുകള്‍ ഒന്നൊന്നായി താഴെയിറക്കി. വീണ്ടും വിസ്താരമേറിയ കൂട്ടിലേക്ക്. രണ്ടു ദിവസമായി ഭക്ഷണം കിട്ടാത്തതിന്റെ ആര്‍ത്തി എല്ലാവരും പ്രകടമാക്കി. ഭക്ഷണപ്പാത്രത്തില്‍ കയറിയിരിക്കാന്‍ പോലും ചിലര്‍ മുതിര്‍ന്നു. തടിച്ചികളുടെ തിക്കിലും തിരക്കിലും ഞാന്‍ വീണുപോകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. ഇത്രയും ദൂരം സഞ്ചരിച്ചെത്തിയത് പഴയതുപോലെ കമ്പിവലഷെഡ്ഡില്‍ ജീവിതം ഹോമിക്കാനായിരുന്നോ? ആലപ്പുറത്തു കയറി ലോകം കീഴടക്കിയ എന്റെ വേള്‍ക്കാത്ത മണവാളനെ സ്വപ്നം കണ്ട് ആ രാത്രി സുഖമായുറങ്ങി.

രണ്ടുമൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലു കാലില്‍ കെട്ടിയുയര്‍ത്തിയ ഒരു ചെറിയ കൂട്ടിലേക്കു എനിക്കു സ്ഥാനക്കയറ്റം കിട്ടി. കൂടെ പത്തിരുപതു ചേച്ചിമാരും. അവിടെയിരുന്നാല്‍ എല്ലാം കാണാം. പക്ഷെ ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് അവിടെ നിന്ന് കണ്ടത്. കൂടിന്റെ എതിര്‍വശത്ത് ചെറിയൊരു മുറി. ഞങ്ങളില്‍ നിന്ന് രണ്ടു പേരെ ഒരുത്തന്‍ പിടിച്ചുകൊണ്ടുപോയി ത്രാസില്‍ വെച്ച് തൂക്കി. അതിനുശേഷം കത്തികൊണ്ട് കഴുത്തറത്ത് ഒരു വീപ്പയിലേക്ക്.... പുറത്തെടുത്ത് തൊലിയുരിഞ്ഞ് വലിയൊരു മരക്കുറ്റിയില്‍ വെച്ച് തുണ്ടം തുണ്ടമായി .......അയ്യോ, ഞാനതെങ്ങനെ പറയും. പലരും അപ്രത്യക്ഷരായി. പതിയ സഖാക്കള്‍ കൂട്ടില്‍ വന്നുകൊണ്ടിരുന്നു. ഓരോരുത്തര്‍ വരുമ്പോഴും പേടിച്ചരണ്ട് പുറകിലേക്ക് മാറി ഒളിക്കല്‍ ശീലമായിത്തീര്‍ന്നു.

ഒരു ദിവസം ഗള്‍ഫില്‍ നിന്ന് വന്നൊരു ചെറുപ്പക്കാരന്‍ ബൈക്കില്‍ അവിടെയെത്തി. അയാള്‍ക്ക് നാലെണ്ണം വേണമത്രേ. കൂട്ടിലപ്പോള്‍ ഞാനടക്കം നാലു പേരേയുള്ളു. പേടിച്ച് പുറകോട്ട് മാറിയ എന്നെ കൊടിലുകൊണ്ട് ആ ദ്രോഹി കൊളുത്തിപ്പിടിച്ചു. പുറത്തെത്തിയ എന്നെ ആ ഗള്‍ഫന്‍ സൂക്ഷിച്ചൊന്നു നോക്കി. പിന്നെ കയ്യിലെടുത്തു. വിലകൂടിയ മദ്യത്തിന്റെയും അത്തറിന്റെയും സമ്മിശ്രഗന്ധം മൂക്കിലേക്കിരച്ചു കയറി. അവന്റെ കഴുത്തിലെ സ്വര്‍ണച്ചങ്ങല കൊലക്കയറായാണ് എനിക്കു തോന്നിയത്. പക്ഷെ എന്നെ കൂട്ടിലേക്ക് തിരിച്ചെറിഞ്ഞ് അവന്‍ മൊഴിഞ്ഞു.
"ഈ മാതിരി കൊച്ചിലിക്കോടനൊന്നും എനിക്കു വേണ്ട. വൈകുന്നേരം 'പരിപാടി'യുണ്ട്. അതിനിത്തിരി കാമ്പുള്ളതൊക്കെത്തന്നെ വേണം."

പിന്നീട് പല ദിവസങ്ങളിലും എന്നെ പലര്‍ക്കും കൊടുക്കാന്‍ അവന്‍ ശ്രമിച്ചെങ്കിലും ആര്‍ക്കും എന്നെ വേണ്ടായിരുന്നു. ഒരു ദിവസം ഒരു കല്യാണപ്പാര്‍ട്ടിക്കു വേണ്ടി കുറെയധികം പേരുടെ കൂട്ടത്തില്‍ എന്നേയും ഉള്‍പ്പെടുത്തി. എന്നാല്‍ കട്ടു ചെയ്താല്‍ പീസിനു വലിപ്പമുണ്ടാവില്ല എന്നു പറഞ്ഞു അയാളും എന്റെ ആയുസ്സ് നീട്ടിത്തന്നു. എന്നെ ഏറ്റവും വ്യസനപ്പെടുത്തിയ ഈ ശരീരമാണല്ലോ ഇപ്പോഴെന്റെ ജീവന്‍ രക്ഷപ്പെടുത്തുന്നത്.

ഇന്ന് ഞായറാഴ്ച. കാലത്തു തന്നെ ഏന്തി വലിഞ്ഞ് കിതച്ചാണയാള്‍ അവിടേക്കു കയറി വന്നത്. കറുത്ത് ശോഷിച്ച ശരീരം. വാരിയെല്ലുകളെല്ലാം തെളിഞ്ഞു കാണാം. മുഷിഞ്ഞ കൈലിയാണ് വേഷം. അതിലും മുഷിഞ്ഞ തോര്‍ത്ത് തലയില്‍ കെട്ടിയിട്ടുണ്ട്. കൂട്ടിലൊക്കെ നോക്കി അയാള്‍ പതുക്കെ പറഞ്ഞു
"മോനെ, ഒരു ചെറിയ കോഴി വേണം."
കടക്കാരന്‍ ചെറുത് നോക്കി ഒന്നു രണ്ടു കോഴികളുടെ വില പറഞ്ഞു
"അതിലും ചെറിയത് മതി"
"എന്നാ, ങ്ങളൊരു മുട്ട വാങ്ങിക്കോളിന്‍ " അവന്റെ പരിഹാസം.
"അത്.. അത്..എന്റെ കയ്യില്‍ ആകെ നാല്‍പ്പത്തെട്ട് ഉറുപ്പ്യേള്ളൂ"
"48 ഉറുപ്പ്യേക്കു കോഴ്യോ.. നല്ല കഥ"
"മോനേ, എന്റെ മോളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട്. അവളിന്നലെ പറയാ, അച്ഛാ, എനിക്ക് കോഴിറച്ചി കൂട്ടാനൊരു പൂതീന്ന്. എന്താപ്പം ചെയ്യ്വാ?"
പെട്ടെന്നാണ് അവന് എന്റെ കാര്യം ഓര്‍മ്മ വന്നത്. എന്റെ കാലില്‍ കൊടില് വീണു. ചിറകുകള്‍ കൂട്ടിപ്പിരിച്ചു ത്രാസില്‍ വെച്ചു.
"ഇതാ അമ്പത്താറുറുപ്പികക്കുണ്ട്. ഇതു വാങ്ങിക്കോളീന്‍"
"എട്ടുറുപ്പ്യ ഞാന്‍ പിന്നെത്തന്നാല്‍ മത്യോ?"
"ബാക്കി തര്വൊന്നും വേണ്ട. ഇങ്ങളു കൊണ്ടു പോയ്ക്കോ."

അവന്‍ എന്നെ ചിറകില്‍ തൂക്കി അകത്തേക്കു നടന്നു. തല പുറകിലേക്ക് വളച്ച് പിടിച്ച് കത്തിയെടുത്ത് എന്റെ ചങ്കിലൂടെ പതുക്കെ അരിഞ്ഞു താഴ്ത്തി. രക്തം എന്റെ കുഴുത്തിലൂടെ ഒലിച്ചിറങ്ങുന്നു. കണ്ണ് തുറന്നിച്ച് കിട്ടുന്നില്ല.കോഴിയിറച്ചി തിന്നാന്‍ പൂതി തോന്നിയ സഹോദരീ, എന്റെയീ പാഴ്ജന്മം നിനക്കു വോണ്ടി തരുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. അങ്കവാലുയര്‍ത്തി ആലപ്പുറത്തു കയറി ഉറക്കെ 'കൊക്കരക്കോ' പാടിയ എന്റെ മണവാളാ, അടുത്ത ജന്മത്തിലെങ്കിലും നിന്റെ സഖിയായി പറമ്പിലും പാടത്തും ഓടിക്കളിക്കാന്‍ എനിക്കു കഴിയണേ. വിറയ്ക്കുന്ന കൈകളാല്‍ തുട്ടുകള്‍ എണ്ണത്തിട്ടപ്പെടുത്തുന്ന അമ്മാവാ ... ഞാനിതാ നിങ്ങളോടൊപ്പം വ..രു...ന്നു....

Touching complex analysis

Prof. Mattuck is in top form in lecture 6 when he talks about Euler and the beauty of complex numbers. Although it is a lecture in the DE series it can be watched as a stand-alone lecture. So if you are doing MST121, MS221 or M208 it is great fun to watch this lecture. He even touches the field of Complex Analysis when he explains differentiating $e^{i\theta}$. He notes ( jokes ) that time is always a real variable but he isn't so sure when the next Einstein comes around: he may very well decide we need complex time! Anyway, how would you integrate $\int{e^{x}}\cos{x}\ dx$ ? Prof. Mattuck says these integrals are easy if you switch to the complex domain. Finally he solves the beautiful equation $x^n+1=0$ ( as we have seen in MS221, M208 ).



Hopefully, after or during MST209, I will be able to analyze the synchronization of metronomes problem using differential equations some day.

Jumat, 05 November 2010

Pemberitahuan Babak Final




PELAKSANAAN BABAK FINAL DILAKSANAKAN DI SMPN 68 PUKUL 08.00 - 10.00
  1. LEGITIMASI DAPAT DIAMBIL SEBELUM FINAL DIMULAI (JAM 07.00 - 07.30) DI SEKRETARIAT KOM-MAT-27 (SMPN 68 JAKARTA)


HARAP MAKLUM...

Registration before 22/12

Received important e-mail from Open University:

As a continuing student you may be aware that in previous years the cut off date for course registration was later than for new students. However, this has sometimes led to course materials arriving late, late starts on courses, and some students having to travel a long distance for tutor groups. There has been increasing student dissatisfaction as a result and as such the final enrolment date for all students - whether new or continuing - will be 22nd December 2010 for courses that start in February 2011. Registration by any means, including online and over the telephone, will not be possible after this date, so you should register promptly to avoid disappointment. The courses affected by this change are all undergraduate 30 and 60 point courses, including short courses where there is a 2-stage registration process. Exceptions will be all Law courses and all remaining short courses.

If you intend to apply for financial support, and you live in England, Wales or Northern Ireland, you will need to ensure that you have reserved on your chosen course, and linked it to financial support by the 1st December 2010, and in order to guarantee that it is assessed in time we need to receive your application form back no later than 8th December 2010.

This is a necessary step in order to manage student numbers and expectations, and your co-operation and understanding is appreciated.

To reserve or register on your next course please log onto your StudentHome Page or visit open.ac.uk/study. Please note that all dates and exceptions are correct at the time of this email; please check individual course descriptions at www.open.ac.uk/study for any further updates or exceptions. If you need any further help or information, please contact the Student Registration and Enquiry Service on +44 (0) 845 300 60 90.


Please do not reply directly to this message as communications to this mailbox are not monitored.
We are happy to help you with any questions or concerns that you may have.
If any email address is specified in the body of this message then please use that.
Otherwise, we can be contacted via http://www.open.ac.uk/contact/

Khan Academy

I was listening to one of those great talks by Lew Rockwell. He talked about some 530 million dollar school building in Los Angeles built to house 4,000 (!) high school students and which looked like a prison. Probably because it is a prison for these kids, he added. Lew mentioned that teaching like that is not at all like it should be with the ( technological ) possibilities we have today. Or if you like, with our ( read: the US's ) financial situation. He pointed out that it can be done differently. That it in fact -is- done differently by The Khan Academy, a not-for-profit 501(c)(3) with the mission of providing a world-class education to anyone, anywhere.

For me too? I thought, immediately. And yes, he recently added video lectures for a course in Differential Equations to the approximately 1800 video's already stored on their website. http://www.khanacademy.org/ Besides differential equations they also have an impressive set of calculus video's.

Since I already started the 18.03 lecture program ( competition breeds innovation ! ) I probably continue to do so but I'll be making comparisons.

Kamis, 04 November 2010

ഒമ്പതാം ക്ലാസ്സ് ഗണിത ഡെബിയന്‍ പാക്കേജ്.


സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും ഓരോ സര്‍ക്കാര്‍ സ്കൂളുകള്‍ മോഡല്‍ ഐസിടി സ്കൂളുകളായി പ്രഖ്യാപിച്ച് അവിടങ്ങളില്‍ അഞ്ചു ക്ലാസ്​മുറികള്‍ വീതം സ്മാര്‍ട്ട് റൂമുകളാക്കിയിരിക്കുകയാണല്ലോ? ഇത്തരം രണ്ട് സകൂളുകളില്‍ ഔദ്യോഗികസന്ദര്‍ശനത്തിനിടയില്‍ അധ്യാപകരുടെ പ്രധാന ആവശ്യമായി പൊന്തിവന്നത്, 'മതിയായ കണ്ടന്റുകളുടെ അഭാവ'മായിരുന്നു.പാഠഭാഗങ്ങളുടെ ചെറിയ പ്രസന്റേഷനുകള്‍ സ്വന്തമായി ഉണ്ടാക്കിയാല്‍ പോരേയെന്നു ചോദിച്ച് തല്കാലം തടിതപ്പിയെങ്കിലും ബ്ലോഗിലൂടെ കൂടുതലെന്തെങ്കിലും നല്‍കാമെന്നേറ്റിരുന്നു.

എറണാകുളത്തു നടന്ന മാസ്റ്റര്‍ട്രൈനര്‍മാരുടെ ഏകദിനമീറ്റില്‍ വെച്ച് മുരളിസാര്‍, അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ കൈമാറിയ പാക്കേജാണ് ഈ പോസ്റ്റിന്റെ കൂടെ നല്‍കിയിരിക്കുന്നത്.
ഒമ്പതാംക്ലാസിലെ ഗണിതപഠനം ഐസിടി സാധ്യതകളിലൂടെ മികവുറ്റതാക്കാന്‍ സഹായകരമായ ഈ പാക്കേജിനെപ്പറ്റി ഇന്നത്തെ ക്ലസ്റ്റര്‍ മീറ്റിങ്ങില്‍ സുഹൃത്തുക്കളോട് പറയുവാന്‍ മറക്കരുതേ..!

ഗണിതാധ്യാപന രംഗത്ത് ചരിത്രം രചിക്കുകയാണ് ജിയോജെബ്ര. ഈ സോഫ്റ്റ്​വെയര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇന്ററാക്ടീവ് അപ്​ലെറ്റുകള്‍ , അമൂര്‍ത്തങ്ങളായ ഗണിതാശയങ്ങള്‍ ശരാശരിക്കാരേക്കാള്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കുപോലും പാല്പായസം പോലെ മധുരതരമാക്കുന്നുവെന്നതിന് അനുഭവസാക്ഷ്യം പറയാന്‍ ക്ലാസ് മുറികളിലും മള്‍ട്ടിമീഡിയാ റൂമുകളിലും ഐസിടി സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അനേകം അധ്യാപകര്‍ തന്നെ ധാരാളം.ജര്‍മ്മന്‍കാരനായ മാര്‍ക്കസ് (Markus Hohenwarter)നിര്‍മ്മിച്ചെടുത്ത ഈ സോഫ്റ്റ്​വെയറിനെ തന്റെ മാസങ്ങള്‍ നീണ്ട തപസ്യയിലൂടെ കേരളത്തിലെ അധ്യാപകര്‍ക്ക് പരിചയപ്പെടുത്തിയ എം.എന്‍. മുരളീകൃഷ്ണന്‍ എന്ന പാലക്കാട്ടുകാരനായ ഐ.ടി@സ്കൂള്‍ മാസ്റ്റര്‍ ട്രൈനറെ നമ്മുടെ ബ്ലോഗ് ടീമിലേക്ക് ലഭിച്ചത് ഞങ്ങള്‍ എന്നും വലിയ ഭാഗ്യമായിത്തന്നെ കരുതുകയാണ്. "കേരള മാര്‍ക്കസ്" എന്ന അപരനാമധേയത്തിലറിയപ്പെടുന്ന മുരളിസാര്‍ നിര്‍മ്മിച്ച്, മലപ്പുറത്തെ ഹക്കീം മാഷിന്റെ സഹായത്താല്‍ പാക്കുചെയ്തെടുത്ത ഒന്‍പതാം ക്ലാസ്സിലെ ഗണിത പാഠപുസ്തകത്തിലെ ഏതാണ്ടെല്ലാ ആശയങ്ങളുമുള്‍ക്കൊള്ളുന്ന ഡെബിയന്‍ പാക്കേജ് ആണ് ഇന്ന് നല്‍കുന്നത്. ഈ പാക്കേജ് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഉബുണ്ടുവിലോ, സ്കൂള്‍ ഗ്നൂ/ലിനക്സിലോ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാം.

മുഴുവന്‍ പാക്കേജും ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
ശേഷം അതില്‍ റൈറ്റ്ക്ലിക്ക് ചെയ്ത് open with Gdebi package instaler വഴി ഇന്‍സ്റ്റാള്‍ ചെയ്താല്‍ Application->Education->ITS Mathematics IX എന്ന രീതിയില്‍ തുറക്കാം.

Quaternion group as a Freegroup

The Quaternion group can be defined as follows $\{(a,b) : a^4=e,b^4=e,a^2=b^2,ab=ba^3\}$. Let's be practical and set a=i, b=j and let's implement this in Mathematica.

The following Mathematica code

$r:=\{ \text{iiii} \to \text{""} , \text{jjjj} \to \text{""} ,\text{ii} \to \text{jj},\text{ij} \to \text{jiii}\}$

$f[\text{x_}]:=\text{StringReplace}[x,r]$

$\text{NestList}[f,\text{"ijij"},5]$

yields:

$\{\text{ijij},\text{jiiijiii},\text{jjjjiiijji},\text{jjjiiiji},\text{jjjjjjiiii},\text{jj}\}$


Let me explain. The variable $r$ is a list which contains four ( production ) rules, i.e.:
$\text{iiii} \to \text{""}$ - Says that $i^4 = 1$.
$\text{jjjj} \to \text{""}$ - Says that $j^4 = 1$.
$\text{ii} \to \text{jj}$ - Says that $i^2 = j^2$. And $i^2=-1$ as we know.
$\text{ij} \to \text{jiii}$ - Says that $ij = jiii$. Or $ij=-ji$.

The command $f[\text{x_}]:=\text{StringReplace}[x,r]$ takes a string as input and applies the production rules once from left to right. This command can be repeated until the input string no longer changes. In the case of $"ijij"$ it took $5$ times and the input and resp. outputs were as follows.

$\{\text{ijij}$,
$\text{jiiijiii}$,
$\text{jjjjiiijji}$,
$\text{jjjiiiji}$,
$\text{jjjjjjiiii}$,
$\text{jj}\}$

As you see $(ij)^2=k^2$ is correctly evaluated to $j^2=-1$.

From here on it's fairly easy to generate all elements from the quaternion group by string concatenation and applying the production rules.

Rabu, 03 November 2010

Logistic Equation

Watched lecture 5 in the MIT 18.03 series


In this lecture differential equations were discussed of type $\frac{dy}{dx}=f(y)$, i.e. with no independent variable in the RHS of the equation, aka autonomous differential equations. He showed how to get qualitative information about the solution without actually solving the Differential Equation. The logistic equation ( remember MST121? ) was discussed and used as a model in several problems. Without actually solving the equation much could be said about the solutions.

I read Lesson 1 of MST209/OpenLearn. The title is 'First Order Differential Equations' and contains procedures for Euler's Method, Direct Integration, Separation of variables and the Integrating Factor method. The lesson also contains several exercises with answers. All very much like a normal Open University lesson.

Selasa, 02 November 2010

HASIL BABAK SEMI FINAL KOMPETISI MATEMATIKA 27

Pengumuman Babak Semi Final Kompetisi Matematika 27

Selamat kepada Peserta Kompetisi Matematika Ke 27. Kepada yang belum berhasil, tidak perlu patah semangat, masih ada Kompetisi Matematika berikutnya. Selamat berjuang dan Salam Matematika ....



PENGUMUMAN HASIL KOMMAT 27
  1. PELAKSANAAN BABAK FINAL DILAKSANAKAN DI SMPN 68 PUKUL 08.00 - 10.00
  2. LEGITIMASI DAPAT DIAMBIL SEBELUM FINAL DIMULAI (JAM 07.00 - 07.30) DI SEKRETARIAT KOM-MAT-27 (SMPN 68 JAKARTA)

HARAP MAKLUM...

Hasil Babak Semi Final ( Download )

Hasil Babak Semi Final ( Lihat )


18000 അധ്യാപകതസ്തിക ഉണ്ടാകും അത്രയുമെണ്ണം ഇല്ലാതാകും


കേന്ദ്ര വിദ്യാഭ്യാസാവകാശനിയമം നടപ്പിലാകുമ്പോള്‍ സംസ്ഥാനത്ത് 18000 അധ്യാപകതസ്തിക അധികമായുണ്ടാകും! എന്നാല്‍ ഏതാണ്ടത്രയും തന്നെ അധ്യാപകതസ്തികകള്‍ ഇല്ലാതാകുകയും ചെയ്യും.സ്‌കൂള്‍ ഒരു യൂണിറ്റായിക്കണ്ട് 1: 30 എന്ന അധ്യാപക, വിദ്യാര്‍ഥി അനുപാതം നിശ്ചയിക്കണമെന്നാണ് കേന്ദ്ര നിയമം. എന്നാല്‍ ക്ലാസ് ഒരു യൂണിറ്റായിക്കണ്ട് അനുപാതം കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ലിഡാ ജേക്കബ് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയും ഈ ദിശയിലാണ്. എല്‍.പിയില്‍ 40 കുട്ടികളുണ്ടെങ്കില്‍ രണ്ടാമത്തെ അധ്യാപകനെ നിയമിക്കും. 61 കുട്ടികളുണ്ടെങ്കില്‍ മൂന്നാമത്തെയും 91 ഉണ്ടെങ്കില്‍ നാലാമത്തെയും അധ്യാപകതസ്തിക സൃഷ്ടിക്കപ്പെടും. യു.പിയില്‍ 40 കുട്ടികളുണ്ടെങ്കില്‍ രണ്ടാമത്തെ അധ്യാപകന്‍, 71 ഉണ്ടെങ്കില്‍ മൂന്നാമത്തേത്, 106 ആണെങ്കില്‍ നാലാമത്തെ അധ്യാപകന്‍ ഉണ്ടാകും. യു.പി.യില്‍ അനുപാതം 1: 35 ആണ്.

150 കുട്ടികളില്‍ അധികമുള്ള എല്‍.പി. സ്‌കൂളിലും 100 കുട്ടികളില്‍ കൂടുതലുള്ള യു.പിയിലും പ്രത്യേക ചുമതലയോടെ ഹെഡ്മാസ്റ്ററുണ്ടാകും. ഒന്നു മുതല്‍ പത്തുവരെയുള്ള സ്‌കൂളുകള്‍ വിഭജിച്ച് പ്രൈമറി വേര്‍പെടുത്തും. അവിടങ്ങളിലും പുതിയ ഹെഡ്മാസ്റ്റര്‍ തസ്തിക വരും. ഈ കണക്ക് അടിസ്ഥാനമാക്കിയാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 5000വും എയ്ഡഡ് മേഖലയില്‍ 13000ഉം അധ്യാപകതസ്തിക സൃഷ്ടിക്കപ്പെടുമെന്നാണ് കണക്ക്.

അധ്യാപകതസ്തിക നഷ്ടപ്പെടുമെന്നതിന്റെ കാരണങ്ങള്‍ ഇവയാണ്.- ഒന്നാം ക്ലാസ് പ്രവേശനം ആറു വയസ്സാക്കാനാണ് നിര്‍ദേശം. രണ്ടുവര്‍ഷത്തേക്ക് ആറു മാസം ഇളവുണ്ട്. ഈ വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സില്‍ 98321 ഉം എയ്ഡഡ് മേഖലയില്‍ 197802 കുട്ടികളുമാണ് ചേര്‍ന്നത്. അഞ്ചര വയസ്സ് ചേരുന്ന പ്രായമാക്കിയാല്‍ ഇത്പകുതിയായി കുറയും. പ്രവേശന പ്രായം ആറുവയസ്സായി കൂട്ടുന്ന മൂന്നാം വര്‍ഷവും ഇതേ സ്ഥിതിയുണ്ടാകും. ഒന്നാം ക്ലാസ്സിലെ 13000 അധ്യാപകരില്‍ പകുതിപേര്‍ ആദ്യവര്‍ഷവും ബാക്കി മൂന്നാം വര്‍ഷവും അധികമാവും.

അഞ്ചാം ക്ലാസ് എല്‍.പിയിലേക്ക് മാറുമ്പോഴും എട്ടാം ക്ലാസ് യു.പിയിലേക്ക് വരുമ്പോഴും വലിയൊരു വിഭാഗം അധ്യാപകരുടെ ജോലി പ്രശ്‌നത്തിലാകും. എട്ട് യു.പിയിലേക്ക് വരുമ്പോള്‍ 20,000 അധ്യാപകര്‍ ഹൈസ്‌കൂള്‍ വിടേണ്ടി വരും. കോര്‍പ്പറേറ്റ് മാനേജ്‌മെന്‍റുകള്‍ ഹൈസ്‌കൂളില്‍ നിന്നുള്ള അധ്യാപകരെ അവരുടെ യു.പിയില്‍ സ്വീകരിച്ചാലും ഏക മാനേജ്‌മെന്‍റുകള്‍ക്ക് പ്രശ്‌നമാകും. നിലവില്‍ 4000 ഓളം അധ്യാപകര്‍ തൊഴില്‍ നഷ്ടപ്പെട്ട് നില്‍ക്കുന്നുമുണ്ട്. കുട്ടികളുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞു വരുന്നതിനാല്‍ 40 കുട്ടികളുള്ള ക്ലാസ്സില്‍ ഒരു കുട്ടി കുറഞ്ഞാല്‍ രണ്ടാമത്തെ അധ്യാപകന്റെ തൊഴിലും നഷ്ടമാകും.

ഈ സാഹചര്യം മുന്നില്‍ക്കണ്ട് നിലവിലുള്ള മുഴുവന്‍ അധ്യാപകരെയും സംരക്ഷിക്കുകയും പുതിയ തസ്തികകളില്‍ അധ്യാപകനിയമനത്തിന് സാമൂഹികനിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണമെന്ന് ഒരു പ്രമുഖ ഭരണപക്ഷഅദ്ധ്യാപകസംഘടന ആവശ്യപ്പെട്ടു. ഈ വാര്‍ത്തയ്ക്ക് മാതൃഭൂമി ഓണ്‍ലൈനോട് കടപ്പാട്.

Senin, 01 November 2010

TNT: Tech for Novice Teachers

lgb06 @ Flickr
I wanted to gather an overview of tech resources for students, and thought it would be worth posting for everyone.  Nothing completely new, really, but I'd like this to be a good overview.  Please add other relevant resources I overlooked or don't know about in the comments.

New teachers: don't overload!  Subtle shifts.  Look for something that will help you do what you want to do, and slowly incorporate or try out new things.

File storage and sharing:  have something to share with many people or everyone?  There are many free internet services.
  • Dropbox - best for working with colleagues.  Simultaneously shares files and backs them up in the cloud.  Allows you to undo to previous saved versions for up to a month.  Invisibly syncs files on your computer with those in the cloud.
  • Box.net - similar to dropbox without the seamless syncing.  May be better for sharing with the public, though.
  • Scribd - document sharing that you can embed in a blog or other web 2.0 application.  Works with Microsoft Word and PDFs perfectly.
  • Google docs - clearly the best for simultaneous editing and sharing from anywhere.
Presentations:
  • Slideshare - upload powerpoint presentations to embed or share publicly or have available to students and yourself from anywhere.  Embeddable.
  • Prezi - cool graphic-style presentation which is like a dynamic concept map.  You can embed youtube videos, present on or offline, embed the prezi and easily share them.  The editor is suprisingly easy to learn.
  • Glogster - internet posters.  Multimedia possible.  Free to teachers and their students.  Easy enough for quick student projects.
  • Animoto - turn powerpoint files into movies.  A little limited at the free level.  Also easy enough for students.
russelldavies @ Flickr
Math specific:
  • Geogebra - my favorite, bar none.  Geometry, algebra and free.  That's just incredible.  Exports images for use in documents, exports sketches as a dynamic webpages, runs on any platform.  Becuase it's opensource, there's a large library of free resources developed by other teachers.  (Some of my sketches are on this blog.)
  • Wolfram|Alpha - the app/webpage that makes a computer algebra system available to anyone with the internet or a smartphone.  Solve equations, access databases, investigate almost anything quantitative. (Here's my W|A think aloud for a question, but here's a better introduction to Wolfram|Alpha.)
  • Core Plus math tools - free dynamic online applets shared freely from the authors of the Core Plus Mathematics Project curriculum, for algebra, geometry, discrete math and statistics.
  • NRICH - a sortable, searchable problem bank of rich problems for K-16 mathematics from the national maths organization of the United Kingdom.  Updated with new problems monthly.  Many problems accompanied by a dynamic visualization.
  • Virtual Manipulative Library -  good for computer demonstrations, smartboards, and students with internet access.  Some are clunkier than others, but many are quite smooth.
Other Tools
  • Jing - free screen capture software and screen video capture software that allows you to save to your computer or share via their linkable website.  The souped up version is Snag It, and the same company makes Camtasia which is a quite nice movie editing software.
  • Mindomo and Mindmeister - tools for online, sharable concept maps.
  • Social bookmarking - Diigo, StumbleUpon, Delicious
  • Of course, I'm a big fan of twitter and blogging, also. 
Rights and responsibilities

More reading:

Note: if you're a college teacher of mathematics, you can go to tech camp next summer.

To Understand, Book Club 2

Discussion of Chapters 1 and 2



`This time the K-8 preservice teachers were discussing Chapter 3 - Driven to Understand, and Chapter 4 - Dwelling in Ideas.  Van Gogh was the art connection for driven to understand.  He said "I want to get to the point where people say of my work: that man feels deeply."  For dwelling in ideas, she meditates on Edward Hopper, since in his paintings what is not happening is as important as what is.



Reader comments:
  • Stereotypes of low income schools - that teachers don't want to go there.  But kids need someone to believe in them, and we can be those teachers.
  • Chapter 4 describes a classroom so perfect that it seems unreal.  And it does seem out of reach.
  • Have worked in classrooms with conferencing... it is hard to get that culture where students do silent reading as you meet with them one on one for conferencing.  Can meet goals of conferencing with all, though, if you're flexible on the time frame.
  • Crafting/Composing/reflection - all relevant things to any kind of learning.
  • These teachers use silent reading time after vigorous activity.  Can be more meaningful learning time by adding reflection to it.
  • Shouldn't just have reflection at the end of the day, but throughout.  While it's still fresh.  Kids will notice if it's not "dead air" at the end of the day.
  • Giving students time to think and hear themselves think can be part of the reflection.
  • How do we connect this book to math?  The painting that they're trying to understand is like the Pythagorean Theorem.  Don't have to do it a certain way, people will have their own way to make sense of something.
  • I do think about the book in relation to math, but the reading is also relevant to me as a preservice elementary teacher.
  • There are parallels to math.  
  • The book can be redundant almost... the initial question "what does making sense mean?"  gets brought up a lot.  Want the book to be more straight forward.
  • "As important as what is happening is what is not" - what do they mean?  
  • When an artist provides little detail we are left to sort it out ourselves.  "What's missing" may be those details, so that we understand it on our own.
  • The theme is that there is not one way to understand.  I won't be surprised to get to the end without a definition.  The idea is to make it your own.  Even if that's stressful or frustrating.
  • Discussion - what's happening is great.  But the kids who are not involved in the discussion is "what's missing."
  • Fervent learning... there was the story of the student who went above and beyond.  Is our goal to make every subject that interesting?  Then the students will direct the learning instead of us.  We set the stage, give the tools, and let them work.
  • Tight schedule or teaching to the test fights against teaching for understanding.  What about kids left behind.
  • I'm currently observing a teacher give the ideas to students, then they move on.  How can we stray away from that, if the schedule is any tighter?
I thought it was great that they see a tension between coverage and real learning.  But I want to encourage them that real learning can meet the goals of the test-givers, also.  Real learning will beat the standardized tests at their own game.

We related these chapters to the idea of structure and gradually releasing students to greater freedom.  Started talking about how we can wean the students away from learned helplessness.

This chapter also has one of my favorite teaching moves.  Seems just straight dumb, too.  When a student says "I don't know,"  Ms. Keene responds, "If you did know, what would you say?"  Oh! I thought there was no way that would ever work, but now I have seen it create a kind of freedom for the student to answer more times than I could count.  Incredible.

On the whole, the students confirmed that they are finding the reading worthwhile, and are glad that we take time in class to discuss it.
    Photo credits: uhuru1701 & Bert K @ Flickr.  Cartoon from Rubescartoons.com

    Change of plan

    Since I am still in the planning phase I can change the plan whenever I think the overall sitiatopm nemefirs

    I changed my mind on the books I will use next to the MST209 materials. If I don't understand something in book A I have a look how it is explained in book B. Comparing books also helps in determining what's really important. I am not ready yet for 'Kelley, Peterson' so I am going to drop their book.

    - Elementary Differential Equations Sixth Edition C. Henry Edwards David E. Penney ( Used in MIT 18.03 )
    - J. David Logan A First Course in Differential Equations ( Springer book, formal at the undergraduate level )
    - Differential Equations with Mathematica Third Edition Martha L. Abell James P. Braselton ( Very practical with tons of do-able exercises in Mathematica )
    - Differential Equations Demystified Steven G. Krantz ( Lots of Recipes, Exercises and Solutions )

    All in all a balanced set of books to complement the core MST209 materials, I suppose.

    Watched MIT 18.03 videos 4.

    I watched video 4 of MIT 18.03 again today, this time in its entirety.


    In this video it is shown how Bernoulli equations and Homogeneous DEs' can be solved by using the right form of variable substitution. Differential Equations is a lot like Calculus in the sense that you have to practice a lot.

    ബ്ലോഗറില്‍ പുതിയ 2 ഗാഡ്ജറ്റുകള്‍

    ഒരു പക്ഷേ ഇക്കാര്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു കാണും. പക്ഷേ ഗൂഗിളിലെ രണ്ടു പുതിയ ഗാഡ്ജറ്റുകള്‍ ഇന്നാണ് ഞാന്‍ ശ്രദ്ധിച്ചത്. ചുരുങ്ങിയ വാക്കുകളില്‍ അവയെക്കുറിച്ച് വിശദീകരിക്കട്ടെ. ബ്ലോഗിലെ stats സംവിധാനം ഉപയോഗിച്ചാല്‍ ഓരോ ദിവസത്തേയും പേജ് ലോഡുകള്‍ കാണാമെന്നിരിക്കെ വ്യത്യസ്തകള്‍ പരീക്ഷിക്കുന്ന ഗൂഗിള്‍, ബ്ലോഗറിലേക്ക് കൂടുതല്‍ സംഭവങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്ന ഗാഡ്ജറ്റുകളെക്കുറിച്ച് ചെറുതായൊന്ന് സൂചിപ്പിക്കട്ടെ.



    പേജ്ലോഡുകളുടെ എണ്ണം കാണിക്കുന്നതിനുള്ള ഗാഡ്ജറ്റ് (Blog's Stats)


    ഗൂഗിളിന്റെ സ്റ്റാറ്റസ് സംവിധാനം തുടങ്ങിയ അന്നു മുതല്‍ (2010 May) നമ്മുടെ ബ്ലോഗിലെ പേജ്ലോഡുകളുടെ എണ്ണം അറിയുന്നതിന് സഹായിക്കുന്നു. ഈ ഗാഡ്ജറ്റ് ടെംപ്ലേറ്റിലേക്ക് കൊണ്ടുവരികയാണെങ്കില്‍ സന്ദര്‍ശകര്‍ക്കും അവ കാണാവുന്നതാണ്. വേണമെങ്കില്‍ ഇതിലെ സെറ്റിങ്ങുകളില് മാറ്റം വരുത്തിക്കൊണ്ട് കഴിഞ്ഞ 30 ദിവസത്തെ പേജ്ലോഡുകളുടെ എണ്ണമോ കഴിഞ്ഞ 7 ദിവസത്തെ എണ്ണമോ പ്രദര്‍ശിപ്പിക്കാവുന്നതാണ്. ഈ ബ്ലോഗിന്റെ ഇടതു വശത്ത് മുകളില്‍ കഴിഞ്ഞ 7 ദിവസത്തെ പേജുലോഡുകളുടെ എണ്ണം ക്രമീകരിച്ചിരിക്കുന്നത് കാണുക.

    പോപ്പുലര്‍ പോസ്റ്റുകള്‍ കാണിക്കുന്നതിനുള്ള ഗാഡ്ജറ്റ് (Popular Posts)


    ഈ ഗാഡ്ജറ്റ് ഉപയോഗിക്കുകയാണെങ്കില്‍ ഗൂഗിള്‍ സ്റ്റാറ്റസ് ആരംഭിച്ച അന്നു മുതല്‍ നമ്മുടെ ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിച്ചിട്ടുള്ള പോസ്റ്റുകളെ ലിസ്റ്റ് ചെയ്യാന്‍ സാധിക്കും. ഹെഡിങ്ങുകള്‍ മാത്രമല്ല, ആവശ്യമെങ്കില്‍ അതു തന്നെ ആദ്യ കുറച്ചു വരികളോടെയോ ചിത്രങ്ങളുണ്ടെങ്കില്‍ അതടക്കമോ പ്രദര്‍ശിപ്പിക്കാന്‍ കഴിയും.