MATHEMATICS

Jumat, 22 April 2011

അജ്മലും അവന്റെയൊരു ഡെല്ലും..!


കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ അജ്മല്‍ തന്റെ പുതിയ 'ഡെല്‍ ഇന്‍സ്പിരോണ്‍' ലാപ്​ടോപുമായി എത്തിയത് ഒരുപാട് സംശയങ്ങളുമായാണ്. ജെനുവിന്‍ 'വിന്റോസ് 7' ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ലാപില്‍ ഈയിടെയായി ഇന്റര്‍നെറ്റ് വളരേ സ്ലോയാകുകയും സൈറ്റുകള്‍ റീ-ഡയറക്ട് ചെയ്യപ്പെടുകയും ചെയ്യുന്നു. പണം മുടക്കി, ആന്റി വൈറസ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തെങ്കിലും ആഡ്​വെയറുകളും സ്പാംവെയറുകളും നീക്കുന്നതില്‍ വേണ്ടത്ര ഫലം കണ്ടില്ലെന്നുമാത്രമല്ലാ, കൂടുതല്‍ സ്ലോ ആകുകയും ചെയ്തു. അപ്പോഴാണ് ആരോ പറഞ്ഞ് ലിനക്സിന്റേയും ഉബുണ്ടുവിന്റെ ഗുണങ്ങള്‍ മനസ്സിലാക്കിയത്. ശേഖരിച്ചു സൂക്ഷിച്ചിരിക്കുന്ന പ്രധാനപ്പെട്ട പഠന ഫയലുകളൊന്നും നഷ്ടപ്പെടുത്താതെ, വിന്റോസ് നിലനിര്‍ത്തിക്കൊണ്ടുതന്നെ അതൊന്ന് ഇന്‍സ്റ്റാള്‍ ചെയ്തുതരണമെന്ന മിനിമം ആവശ്യമേ മരുമകന്‍ കൂടിയായ അവനുള്ളൂ..!

അതിനെന്താ പ്രയാസം? കഴിഞ്ഞ ആറേഴു കൊല്ലങ്ങളായി എത്രയെത്ര സിസ്റ്റങ്ങളില്‍ ഞാനിത് ചെയ്തിരിക്കുന്നു! എങ്കിലും, ഒരു മുന്‍കരുതലെന്ന നിലയില്‍ ആദ്യം അവന്റെ പ്രധാനപ്പെട്ട ഫയലുകളെല്ലാം ഒരു എക്സ്ടേണല്‍ ഹാര്‍ഡ് ഡിസ്കിലേക്ക് പകര്‍ത്തിവെച്ചു. ഐടി@സ്കൂളിനു വേണ്ടി മലപ്പുറത്തെ ഹക്കീം മാസ്റ്റര്‍ കസ്റ്റമൈസ് ചെയ്തെടുത്ത ഉബുണ്ടുവിന്റെ ഏറ്റവും പുതിയ വേര്‍ഷനടങ്ങിയ പെന്‍ ഡ്രൈവില്‍ നിന്നും ബൂട്ട് ചെയ്ത് പണിയാരംഭിച്ചു. പ്രശ്നങ്ങളൊന്നുമില്ലാതെ 25 മിനിറ്റുകൊണ്ട് സംഗതി റെഡി! ബൂട്ട് ചെയ്ത് വന്ന ഉബുണ്ടുവിന്റെ അപ്ലിക്കേഷനുകളൊന്നൊന്നായെടുത്ത് ഗുണഗണങ്ങളെക്കുറിച്ച് വാചാലനായി. ഇനി, തന്റെ വിന്റോസ് നഷ്ടപ്പെട്ടിട്ടില്ലെന്ന് അവനെ ബോധ്യപ്പെടുത്താന്‍ സിസ്റ്റം റീബൂട്ട് ചെയ്തു. പടച്ചോനേ..! ബൂട്ട് ചെയ്ത് വന്ന് നില്ക്കുന്നത് .no module found.അജ്മലിന്റെ മുഖത്തെ പ്രസന്നത മാഞ്ഞു, എന്റേയും. എന്താ പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. ഒരിക്കല്‍ കൂടി ചെയ്തു നോക്കാമെന്നു തീരുമാനിച്ചു. ഇന്‍സ്റ്റലേഷനു ശേഷം ഇത്തവണ ബൂട്ടു ചെയ്ത് നേരെ വിന്റോസില്‍ കയറി. ഹാവൂ, കുഴപ്പമൊന്നുമില്ല! എന്നാല്‍ തിരിച്ചിറങ്ങി റീബൂട്ടില്‍ വീണ്ടും .no module found.

ആദ്യം വിളിച്ചത് ശ്രീനാഥിനെ. ബയോസില്‍ ചില്ലറ മിനുക്കു പണികള്‍ പറഞ്ഞുതന്നത് പരീക്ഷിച്ചു, രക്ഷയില്ല. പിന്നീട് വിളിച്ച ഹസൈനാര്‍ മാഷാണ് ചില സൂചനകള്‍ തന്നത്. പുതുതായിറങ്ങുന്ന ചില കമ്പനി ലാപ്​ടോപുകാരുടെ പോക്രിത്തരം! തങ്ങള്‍ തന്നിരിക്കുന്ന വിന്റോസിനോടൊപ്പം മറ്റു ഓപറേറ്റിങ് സിസ്റ്റങ്ങളൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കാന്‍ ഏതോ പ്രോഗ്രാമുകള്‍ വിന്യസിച്ചിരിക്കുമത്ര! ഓരോ റീസ്റ്റാര്‍ട്ടിലും അവന്‍ MBR (മാസ്റ്റര്‍ ബൂട്ട് റെക്കോഡ്)മാറ്റിയെഴുതും!!

എന്നാല്‍ അതൊന്നു കണ്ടുപിടിക്കണമല്ലോ..! അരദിവസം മുഴുവന്‍ കുത്തിയിരുന്നു. ഉബുണ്ടു ഫോറം പരതി. ഗ്രബ് മാത്രം റീ ഇന്‍സ്റ്റാള്‍ ചെയ്ത് വിന്റോസില്‍ കയറി നോക്കി. മുഴുവന്‍ പ്രോഗ്രാമുകളുടേയും കൂട്ടത്തില്‍ ഡെല്‍ സ്പെഷ്യല്‍ മൂന്നെണ്ണം, അണ്‍ ഇന്‍സ്റ്റാള്‍ വഴി കളഞ്ഞൂ മൂന്നും. വീണ്ടും ഗ്രബ് റീ ഇന്‍സ്റ്റാള്‍ ചെയ്തു.

(ഗ്രബ് Re-install ചെയ്യാനായി ഹസൈനാര്‍ മങ്കട സാറിന്റെ പഴയൊരു പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്,,...........
ഉബുണ്ടു സി.ഡി. ഉപയോഗിച്ച് സിസ്റ്റം ബൂട്ട് ചെയ്യുക. Try Ubuntu ഉപയോഗിച്ച് ലൈവ് ആയി ബൂട്ട് ചെയ്ത് Desktop ലെത്തുക. ഇനി ഉബുണ്ടു/ഗ്രബ് നഷ്ടപ്പെട്ട OS ന്റെ റൂട്ട് പാര്‍ട്ടീഷ്യന്‍ ഏതെന്ന് മനസ്സിലാക്കുക. അതിനായി ടെര്‍മിനല്‍ തുറന്ന് താഴെ പറയുന്ന കമാന്റ് ടൈപ്പ് ചെയ്യുക.
sudo fdisk -l
OR
sudo blkid

sudo fdisk -l എന്ന കമാന്റിന് താഴെയുള്ള രീതിയില്‍ റിസള്‍ട്ട് ലഭിക്കുന്നു.

/dev/sda1 * 1 1976 15872188+ c W95 FAT32 (LBA)
/dev/sda2 1977 9729 62275972+ f W95 Ext'd (LBA)
/dev/sda5 1977 3800 14651248+ b W95 FAT32
/dev/sda6 3801 5546 14024713+ b W95 FAT32
/dev/sda7 5547 5801 2048256 82 Linux swap / Solaris
/dev/sda8 5802 9729 31551628+ 83 Linux

ഇതില്‍ നിന്നും size ലൂടെ പാര്‍ട്ടീഷ്യന്‍ തിരിച്ചറിയാം. റൂട്ട് പാര്‍ട്ടീഷ്യന്‍ sda8 ആണെന്നിരിക്കട്ടെ.. ഈ പാര്‍ട്ടീഷ്യനെ ലൈവ് സി.ഡി യുടെ ഫയല്‍ സിസ്റ്റത്തിലെ mnt എന്ന ഫോള്‍ഡറിലേക്ക് താഴെയുള്ള കമാന്റിലൂടെ മൗണ്ട് ചെയ്യിക്കുക.

sudo mount /dev/sda8 /mnt
ഫയല്‍ സിസ്റ്റത്തിലെ mnt എന്ന ഫോള്‍ഡര്‍ തുറന്ന് മൗണ്ട് ചെയ്തിരിക്കുന്നത് ശരിയായ പാര്‍ട്ടീഷ്യന്‍ തന്നെയാണോ എന്ന് ഉറപ്പ് വരുത്താവുന്നതാണ്. ഇനി ഫയല്‍ സിസ്റ്റത്തിലെ(ലൈവ്) dev,proc,sys എന്നിവയേയും താഴെയുള്ള കമാന്റിലൂടെ ഓരോന്നായി mnt എന്ന ഫോള്‍ഡറിലേക്ക് മൗണ്ട് ചെയ്യിക്കാം.
sudo mount --bind /dev /mnt/dev
sudo mount --bind /proc /mnt/proc
sudo mount --bind /sys /mnt/sys

ഇപ്പോള്‍ mnt എന്ന ഫോള്‍ഡറില്‍ ഒരു ചെറിയ 'വിര്‍ച്ച്വല്‍ ഫയല്‍ സിസ്റ്റം' തയ്യാറായി. പ്രസ്തുത ഫയല്‍ സിസ്റ്റത്തില്‍ അഡ്മിനിസ്ട്രേറ്റീവ് പ്രിവിലേജോടെ (chroot)പ്രവേശിക്കാന്‍ താഴെയുള്ള കമാന്റ് ഉപയോഗിക്കുക.
sudo chroot /mnt

ശേഷം ഗ്രബ് ഇന്‍സ്റ്റാള്‍ ചെയ്യാനായി താഴെയുള്ള കമാന്റ് ഉപയോഗിക്കാം.ഇവിടെ sudo ആവശ്യമില്ല.
grub-install --recheck /dev/sda (sda എന്നത് ഹാര്‍ഡ് ഡിസ്ക് ടൈപ്പിനെക്കുറിക്കുന്നു)

Ctrl+D അമര്‍ത്തി chroot നെ ക്സോസ് ചെയ്യാം.ഇനി മൗണ്ട് ചെയ്ത എല്ലാ ഫോള്‍ഡറുകളേയും unmount ചെയ്യിക്കാം.
sudo umount /mnt/dev
sudo umount /mnt/sys
sudo umount /mnt/proc
sudo umount /mnt
സിസ്റ്റം റീബൂട്ട് ചെയ്യുക.
sudo reboot)
ഭാഗ്യം സംഗതി റെഡി!
പിന്‍കുറിപ്പ്:
ഡെല്ലിന്റേതില്‍ മാത്രമല്ലാ, സോണി വയോ, ഏസര്‍,...തുടങ്ങിയവകളിലും ഈ പ്രശ്നമുണ്ട്. ഇന്‍സ്റ്റലേഷനു മുമ്പ് വിന്റോസില്‍ കയറി കുഴപ്പക്കാരെ പുറത്താക്കിയാല്‍ പിന്നെ യാതൊരു പ്രശ്നവുമില്ല.
കഴിഞ്ഞ ദിവസം ഇടപ്പള്ളിയില്‍ വെച്ച് ഹക്കീം മാഷോട് ഈ വിവരം പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ഇതൊരു പോസ്റ്റാക്കണമെന്നും ധാരാളം പേര്‍ക്ക് ഉപകാരപ്പെടുമെന്നും പറഞ്ഞത്. സാങ്കേതികമായി വലിയ ധാരണകളൊന്നുമില്ലാത്തതിനാല്‍ പോസ്റ്റിലുള്ള പിശകുകള്‍ അറിവുള്ളവര്‍ കമന്റുവഴി തിരുത്തണം. ഇതുപോലുള്ള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയും വേണം.

Kamis, 21 April 2011

Jadwal Ulangan Kenaikan Kelas VII dan VIII









ബ്ലോഗര്‍ രൂപം മാറുന്നു.

ഇന്റര്‍നെറ്റിന് ഒരു മേല്‍വിലാസമുണ്ടാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചതിന്റെ അവകാശവാദങ്ങളുന്നയിക്കാന്‍ എന്തു കൊണ്ടും അര്‍ഹത ഗൂഗിളിനുണ്ട്. (ഇക്കാര്യം മറിച്ചും പറയാം. വിരോധമില്ല) ബ്ലോഗ് എന്ന പേരു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകള്‍ ഏതെല്ലാമാണ്? ബ്ലോഗ്സ്പോട്ട് അഥവാ ബ്ലോഗര്‍, വേര്‍ഡ് പ്രസ് അങ്ങിനെ പോകുന്നു ആ നിര. ഇക്കൂട്ടത്തില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബ്ലോഗ് സേവനമേതെന്നു ചോദിച്ചാല്‍, അതേ നിമിഷം മറുപടി വരിക ബ്ലോഗര്‍ എന്നായിരിക്കും. അല്ലേ? (ഇതില്‍ ചിലര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. തല്‍ക്കാലം, ഒന്നുക്ഷമിക്ക്!) അങ്ങിനെയുള്ള ഗൂഗിളിന്റെ ബ്ലോഗ് സേവനമായ ബ്ലോഗര്‍ ഒരു രൂപമാറ്റത്തിനൊരുങ്ങുകയാണ്. ഒരു പുതുപുത്തന്‍ വേഷവ്യതിയാനമാണ് ഗൂഗിള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഒരു പ്ലാസ്റ്റിക് സര്‍ജറി. പുതുതലമുറ ബ്ലോഗിലേക്ക് (Next Generation blogger) ഒരു കാല്‍വയ്പ്. അങ്ങിനെ കാണാന്‍ പോകുന്ന പൂരത്തിന് വിശേഷണങ്ങള്‍ അനവധിയാണ്. അതെന്താണെന്നല്ലേ? ആകാംക്ഷയേറുന്നെങ്കില്‍ ഞാനധികം നീട്ടുന്നില്ല.

ഒരു സമീപകാല ചരിത്രത്തില്‍ നിന്ന് തുടങ്ങാം. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടരലക്ഷം സജീവ വായനക്കാരാണ് ബ്ലോഗറിനുണ്ടായിരുന്നത്. എന്നാല്‍ ഇന്നത് 400 കോടി സജീവവായനക്കാരിലെത്തി നില്‍ക്കുന്നു. 50 കോടി (half billion) ബ്ലോഗ് പോസ്റ്റുകളെങ്കിലും ബ്ലോഗറിലൂടെ ഇതിനോടകം ബ്ലോഗര്‍മാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇത് ഏകദേശം 53 ലക്ഷം നോവലുകള്‍ക്ക് തുല്യമാണത്രേ. അന്‍പതിനായിരം കോടിയിലധികം (half trillion) വാക്കുകളാണ് ഈ പോസ്റ്റുകളിലുള്ളത്. മലയാളത്തിലടക്കം 50 ഭാഷകളില്‍ ഗൂഗിള്‍ നേരിട്ട് സേവനം നല്‍കുന്നുണ്ട്. രണ്ടരലക്ഷം വാക്കുകള്‍ ഒരു മിനിറ്റില്‍ എഴുതപ്പെടുന്നുണ്ട്. ഈ കണക്കുവെച്ചു നോക്കിയാല്‍ ദിനംപ്രതി 5000 നോവലുകള്‍ എഴുതപ്പെടുന്നതിന് തുല്യമാണിത്. ഇത്രയും ജനപ്രീതിയാര്‍ജ്ജിച്ച സ്ഥിതിക്ക് കാലത്തിന് അനുസരിച്ച ഒരു മാറ്റത്തിന് ബ്ലോഗറും തയ്യാറെടുക്കേണ്ടേ? ഫാസ്റ്റ് യുഗത്തില്‍ അല്പം ഫാഷനായില്ലെങ്കിലോ?

2010 ല്‍ ടെംപ്ലേറ്റ് ഡിസൈനിങ്ങിലൂടെയാണ് ഗൂഗിള്‍ ബ്ലോഗറില്‍ മാറ്റം കൊണ്ടുവന്നത്. Dash board-Design-Template Designer ല്‍ എത്തി അതിലൂടെ Template ന്റെ നിറവും അക്ഷരവലിപ്പവുമെല്ലാം ഉപയോക്താവിന് മാറ്റാന്‍ കഴിയുന്ന ഒരു സൗകര്യം ഗൂഗിള്‍ പ്രദാനം ചെയ്തു. ഒപ്പം Dash board-Stats എന്ന മെനുവിലൂടെ വായനക്കാരുടെ എണ്ണവും അവര്‍ സന്ദര്‍ശിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളുമെല്ലാം ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍ക്ക് കാണാനും ഈ സേവനശൃംഖല സൗകര്യമൊരുക്കി. ഒപ്പം സ്പാം കമന്റുകളുടെ ഫില്‍റ്ററിങ്ങും ഫലപ്രദമായി. (ഇത് ബൂലോകത്ത് അല്പമൊക്കെ ഒച്ചപ്പാടുണ്ടാക്കി. താനിട്ട കമന്റ് കാണുന്നില്ലായെന്ന് ഒരാള്‍. താനത് നീക്കം ചെയ്തിട്ടില്ലെന്ന് അഡ്മിന്‍. രണ്ടു പേര്‍ക്കും പരസ്പരം വിശ്വസിക്കാനാവാത്ത അവസ്ഥ. ഇതിലാരെ കുറ്റം പറയും?) പുതിയ മാറ്റത്തില്‍ ഓട്ടോമാറ്റിക്കായി സ്പാം ആകുന്ന കമന്റുകളെ ഡിലീറ്റ് ചെയ്തു കളയാതെ ശേഖരിച്ച് ഒരു മെനുവിലേക്കെത്തിക്കുകയായിരുന്നു. അഡ്മിന് സ്പാം അല്ലെന്ന് ബോധ്യപ്പെട്ടാല്‍ നേരെ അത് പബ്ളിഷ് ചെയ്യാനാകുമായിരുന്നു. ഒരു കമന്റ് അതിന്റെ ആശയം കൊണ്ടു സ്പാമായാല്‍ അഡ്മിന് തല്‍ക്കാലത്തേക്ക് അതിനെ സ്പാമാക്കി സൂക്ഷിക്കുകയുമാകാം.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കിടിലന്‍ മാറ്റമാണ് 2011 ല്‍ കൊണ്ടുവരുന്നതെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. മാറ്റം എങ്ങിനെയെന്നല്ലേ? വായനക്കാനേക്കാള്‍ ബ്ലോഗ് അഡ്മിനു വേണ്ടിയാണ് പുതിയ മാറ്റങ്ങള്‍. ചിത്രസഹായത്തോടെയുള്ള ഒരു താരതമ്യപഠനത്തിലേക്ക് കണ്ണോടിച്ചാലോ?
പോസ്റ്റ് എഡിറ്റ് ചെയ്യുന്നതിനുള്ള ഇപ്പോഴത്തെ ജാലകം

പോസ്റ്റ് എഡിറ്റിങിനു വേണ്ടിയുള്ള പുതിയ ജാലകം

ഇപ്പോഴത്തെ ഡാഷ് ബോര്‍ഡ്

പുതിയ ഡാഷ് ബോര്‍ഡ്

പുതുതായി അവതരിപ്പിക്കുന്ന ആശയാന്വേഷണോപാധി (Content Discovery Feature)


ഇപ്പോള്‍ ഏതാണ്ട് വരാന്‍ പോകുന്ന മാറ്റത്തെക്കുറിച്ച് ഒരു ധാരണയായില്ലേ? തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാന്മാര്‍ക്കായിരിക്കും ഗൂഗിളിന്റെ പരീക്ഷണശാലയായ ഡ്രാഫ്റ്റ് ബ്ലോഗറിലൂടെ അവതരിപ്പിക്കുന്ന ഈ രൂപമാറ്റം ആദ്യഘട്ടത്തില്‍ കാണാനാവുക. (ഗൂഗിളിന്റെ ഭാഗ്യവാന്മാരുടെ ലിസ്റ്റില്‍ നിങ്ങള്‍ പെട്ടിട്ടുണ്ടോയെന്നറിയാന്‍ www.draft.blogger.com എന്ന സൈറ്റിലൂടെ ഒന്നു ലോഗിന്‍ ചെയ്തു നോക്കണേ). വിഷമിക്കേണ്ട, ഒട്ടും വൈകാതെ, തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ ഡ്രാഫ്റ്റ് ബ്ലോഗറിലൂടെ തന്നെ എല്ലാവര്‍ക്കും ഈ സേവനം ലഭ്യമായിത്തുടങ്ങും. മേല്‍സൂചിപ്പിച്ച വിവരങ്ങളില്‍ ഒരു പുതുമയുടെ ഗന്ധമില്ലേ? ഇനിയും കാത്തിരിക്കൂ, പുതുമകള്‍ കുറേയേറെയുണ്ടെന്നാണ് ഗൂഗിള്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതേക്കുറിച്ചെല്ലാം പ്രതിപാദിക്കുന്ന ഒരു വീഡിയോ കണ്ടു നോക്കൂ. അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

Mathematica programming: an advanced introduction

I don't know what people who go to watch a performance of the New York ballet actually experience. In the Black Swan Thomas Leroy ( played by Vincent Cassel ) says:

To beauty! - Thomas Leroy

I can't agree more. Beauty, it is probably the best word to describe what happens when we get touched by a piece of mathematics, or even a line of Mathematica code.

I found a free, Creative Commons licensed, book about Mathematica programming. I must emphasize that it is a book about programming the core Mathematica language. It is possible to solve and communicate about mathematical problems without actually programming Mathematica but there will come a time when your problems require ( some ) programming. Although Mathematica ships with extensive on-line documentation several ( excellent ) books have been written about the subject most of which I have reviewed in this blog. Among them, and not reviewed yet, is Mathematica programming: an advanced introduction.

An ideal reader for it would be a person who has some Mathematica experience as a user, needs to write programs more substantial than a few one-liners, and wants to understand the logic of the language and ways to program idiomatically, minimize programming effort and maximize program's efficiency. - Leonid Shifrin

I don't know why people write 'free' books. In general I am not in favor of free books simply because the author spent ( a lot of ) time creating the book and if it is of value to a reader some form of exchange needs to take place. Free does not mean 'of less quality' although it has to be said that an author of a free book is not helped by an editor. I can only say that I like Leonid Shifrin's Mathematica book and that I suggest you have a look at it. It can be read online, or downloaded as a PDF at his site http://www.mathprogramming-intro.org/

Rabu, 20 April 2011

Forum Tanya Jawab 44: Orang Paling Seksi Di Dunia

Ass, untuk semuanya:

Sintesiskan tesis-tesis dan anti-tesis anti-tesisnya untuk Menemukan Orang Paling Seksi secara Filsafati di Dunia.

Dapat menggunakan referensi.

Tuliskan sintesis anda sebagai komen mengikuti posting ini.

Demikian selamat mencoba. Semoga bermanfaat. Amin

Marsigit

SSLC Examination Result 2011


School wise result with name of students | Student wise Result | District wise Result | IT@School | Mathrubhumi | Kerala SSLC/THSSLC Results | All in one | Result at a glance
രണ്ടു വിഷയം മാത്രം പരാജയപ്പെട്ടവര്‍ക്ക് മെയ് 16 മുതല്‍ 20 വരെ നടക്കുന്ന സേ പരീക്ഷ എഴുതാം
SSLC Re-valuation Results March-2011

Selasa, 19 April 2011

Do not call 911 for math problems

This had to happen some day. It just happened to be today.

Magic squares of type n-by-n

I wrote a small program that can generate a magic square for any size of a matrix. The idea is that this program can support me in my quest to generate some particular normal magic squares. The ideas I got thus far were too computationally intensive though. It remains an interesting enough playground for me, a challenging enough problem that I might solve one day. - I have read that you need some sort of portfolio of problems on which you can work alternately depending on how you feel, think, etc. on a given moment.

$$
\left(
\begin{array}{ccc}
9 & 6 & 3 \\
0 & 6 & 12 \\
9 & 6 & 3
\end{array}
\right)
$$
$$
\left(
\begin{array}{cccc}
9 & 6 & -1 & -4 \\
5 & -6 & 3 & 8 \\
-8 & 7 & 6 & 5 \\
4 & 3 & 2 & 1
\end{array}
\right)
$$
$$
\left(
\begin{array}{ccccc}
40 & 30 & -46 & 8 & -2 \\
40 & -43 & 30 & -11 & 14 \\
-52 & 26 & 24 & 22 & 10 \\
-8 & 9 & 16 & 7 & 6 \\
10 & 8 & 6 & 4 & 2
\end{array}
\right)
$$
$$
\left(
\begin{array}{cccccc}
165 & 118 & -86 & -79 & -59 & -38 \\
84 & -187 & 48 & 46 & 8 & 22 \\
-113 & 42 & 20 & 19 & 36 & 17 \\
-78 & 32 & 15 & 14 & 26 & 12 \\
-43 & 11 & 20 & 18 & 8 & 7 \\
6 & 5 & 4 & 3 & 2 & 1
\end{array}
\right)
$$
$$
\left(
\begin{array}{ccccccc}
344 & 272 & -144 & -180 & -124 & -66 & -46 \\
228 & -391 & 70 & 68 & 66 & -17 & 32 \\
-202 & 62 & 30 & 58 & 28 & 54 & 26 \\
-194 & 50 & 48 & 46 & 44 & 42 & 20 \\
-94 & 38 & 18 & 34 & 16 & 30 & 14 \\
-40 & 13 & 24 & 22 & 20 & 9 & 8 \\
14 & 12 & 10 & 8 & 6 & 4 & 2
\end{array}
\right)
$$
$$
\left(
\begin{array}{cccccccc}
795 & 644 & -283 & -272 & -261 & -250 & -213 & -124 \\
493 & -890 & 96 & 94 & 92 & 90 & 17 & 44 \\
-406 & 86 & 42 & 82 & 80 & 39 & 76 & 37 \\
-329 & 72 & 70 & 34 & 33 & 64 & 62 & 30 \\
-252 & 58 & 56 & 27 & 26 & 50 & 48 & 23 \\
-175 & 44 & 21 & 40 & 38 & 18 & 34 & 16 \\
-98 & 15 & 28 & 26 & 24 & 22 & 10 & 9 \\
8 & 7 & 6 & 5 & 4 & 3 & 2 & 1
\end{array}
\right)
$$

Magic squares of type 5-by-5

Still in 're-discovery mode' generating magic squares has become trivial, although the computational resources increase fast depending on the size of the square.
$$\left(
\begin{array}{ccccc}
14 & 32 & 6 & 8 & 22 \\
14 & 7 & 30 & 17 & 14 \\
0 & 26 & 24 & 22 & 10 \\
44 & 9 & 16 & 7 & 6 \\
10 & 8 & 6 & 28 & 30
\end{array}
\right)$$
$$\left(
\begin{array}{ccccc}
4 & 22 & 6 & 28 & 42 \\
4 & 37 & 30 & 17 & 14 \\
20 & 26 & 24 & 22 & 10 \\
64 & 9 & 16 & 7 & 6 \\
10 & 8 & 26 & 28 & 30
\end{array}
\right)$$
$$\left(
\begin{array}{ccccc}
4 & 6 & 22 & 26 & 64 \\
6 & 55 & 30 & 17 & 14 \\
16 & 34 & 24 & 42 & 6 \\
86 & 7 & 16 & 7 & 6 \\
10 & 20 & 30 & 30 & 32
\end{array}
\right)$$

About definitions.

Magic square
A magic square is a square matrix with elements in $\mathbf{Z}$ such that the totals of rows, columns and both diagonals are equal.
Normal magic square
A normal magic square is a magic square with elements $1,2, \cdots, n^2$ where $n$ is the size of the matrix.
Latin square
A latin square is a $n$ by $n$ square matrix containing $n$ times the first $n$ elements of the alphabet such that each row and each column contains each letter only once. (i.e. Cayley Table)

Further developments

Clearly, normal magic squares are the most desirable objects in the realm of matrices. I am making detailed notes about this work in the ( still? ) unpublished personal mathematics wiki I am setting up.

Senin, 18 April 2011

എട്ടാം ക്ലാസ്സ് കാരെ ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ വിളിക്കുന്നു...!


കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ നിന്നുള്ള നസീര്‍ മാഷെയും എസ്എസ്എല്‍സി ശാസ്ത്രവിഷയങ്ങളുടെ പരിശീലനത്തിന് അദ്ദേഹം നല്കിയ അവസരോചിതമായ സഹായങ്ങളേയും വായനക്കാര്‍ മറന്നുകാണില്ലല്ലോ..? തന്റെ സ്വന്തം തട്ടകമായ ടെക്നിക്കല്‍ ഹൈസ്കൂളുകളിലേക്ക് നമ്മെ ആകര്‍ഷിക്കുകയാണ് ഇപ്രാവശ്യം കക്ഷി! അക്കാഡമികപഠനത്തോടൊപ്പം സാങ്കേതികതകൂടി സമന്വ യിപ്പിച്ച് 'പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവു'മെന്ന വിദ്യാഭ്യാസ വിചക്ഷണരുടെ സുന്ദരസ്വപ്നത്തിന്റെ മകുടോദാഹരണമായി മാറിയ (മാറേണ്ട) സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തെക്കുറിച്ചാണ് നസീര്‍ സാര്‍ വിസ്തരിക്കുന്നത്....വായിച്ചോളൂ...

ഏഴാം ക്ലാസ് പാസായവര്‍ക്ക് കേരളത്തിലെ 39 ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ തുടര്‍പഠനത്തിന് അവസരമൊരുങ്ങുന്നു. ഇതിനുള്ള നോട്ടിഫിക്കേഷന്‍ ഇന്നലെ പുറത്തിറങ്ങി. ഈ മാസം പതിനൊന്നാം തിയതി മുതല്‍ അതത് സ്കൂളുകളില്‍ നിന്നും അപ്ലിക്കേഷന്‍ ഫോമും പ്രോസ്പെക്ടസും ലഭിച്ചുതുടങ്ങും. പൂരിപ്പിച്ച അപേക്ഷ തിരിച്ചെത്തിക്കേണ്ട അവസാന ദിവസം മെയ് മാസം ഏഴിനാണ്.പത്തു ദിവസങ്ങള്‍ക്കുശേഷം മെയ് 17ന് രാവിലെ പത്തുമണിമുതല്‍ പതിനൊന്നേ മുപ്പതുവരെ നടത്തപ്പെടുന്ന പ്രവേശനപരീക്ഷയിലൂടെയാണ് കുട്ടികളുടെ തെരഞ്ഞെടുപ്പ്. തൊട്ടടുത്ത ദിവസം തന്നെ സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അപ്ലിക്കേഷന്‍ ഫീസ് 10 രൂപയാണ്. എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് പത്തുശതമാനം റിസര്‍വേഷന്‍ ഉണ്ട്.
ഓരോ ജില്ലയിലേയും സ്കൂളുകളേതൊക്കെയെന്നതടക്കമുള്ള മുഴുവന്‍ വിവരങ്ങളുമടങ്ങിയ ഈ വര്‍ഷത്തെ പ്രോസ്പെക്ടസ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അപേക്ഷാ ഫോറം ഇവിടെയുണ്ട്.

Open University in the news

The UK's Open University is to receive funding from the United States to improve staying-on rates among poorer students in US colleges.

Read full article here.

Minggu, 17 April 2011

Penjelasan Kode Paket

....
Klik gambar untuk memperjelas



Untuk memperjelas bisa klik di sini

Pola Pembagian Naskah UN dan Tugas Pengawas Ruang ( Download )

...

Sabtu, 16 April 2011

ബെന്യാമിന്റെ ആടു ജീവിതം - (ഒരു ആസ്വാദനം)


കുട്ടികളുടെ സൃഷ്ടികള്‍ ഇതുവരെ പ്രസിദ്ധീകരിക്കാതിരുന്നത് പരീക്ഷ കഴിയട്ടെയെന്ന തീരുമാനമുണ്ടായിരുന്നതിനാലാണ്. പരീക്ഷ കഴിഞ്ഞു. ഇനി നിങ്ങളുടെ സൃഷ്ടികള്‍ mathsekm@gmail.com എന്ന വിലാസത്തിലേക്ക് അയക്കാം. ജി.എച്ച്.എസ്.എസ്.ഇരിങ്ങല്ലൂരില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന റാഷിദ എം തയ്യാറാക്കിയ ഒരു പുസ്തക അവലോകനമാണ് ഇന്നത്തെ പോസ്റ്റിലുള്ളത്. സ്ക്കൂളില്‍ നിന്നും എച്ച്.എം മെയില്‍ ചെയ്തു തന്നതാണ് ഈ സൃഷ്ടി. ബന്യാമിന്‍ എഴുതിയ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ആടു ജീവിതം എന്ന ഈ നോവല്‍ എന്നെ വിസ്മയിപ്പിച്ചിരിക്കുന്നു എന്ന ആമുഖത്തോടെയാണ് റാഷിദ മാത്​സ് ബ്ലോഗിലേക്ക് ഈ ലേഖനം അയച്ചു തന്നിരിക്കുന്നത്. ഒരു സമീപകാല നോവലായതു കൊണ്ടു തന്നെ കഥയുടെ പൂര്‍ണമായ ഒരു ചിത്രം നല്‍കാതിരിക്കാന്‍ ചില എഡിറ്റുങ്ങുകള്‍ നടത്തിയിട്ടുണ്ട്. വായനക്കാര്‍ സദയം ക്ഷമിക്കുക. റാഷിദയെപ്പോലുള്ള കുട്ടികള്‍ക്ക് കമന്റിലൂടെ പ്രോത്സാഹനങ്ങള്‍ നല്‍കുമല്ലോ.

ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല; ചോര വാര്‍ക്കുന്ന ജീവിതം തന്നെയാണ്. ബെന്ന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ കുറിച്ചുള്ള അഭിപ്രായമാണിത്. അതിലുപരി അതൊരു വാസ്തവമാണ്. സഹൃദയരായ വായനക്കാര്‍ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത തലങ്ങളിലുമുള്ള മുഴുവന്‍ ആളുകളും വായിച്ചിരിക്കേണ്ട പുസ്തകം എന്ന് ഈ കൃതിയെ ഒട്ടും അതിശയോക്തിയില്ലാതെ വിശേഷിപ്പിക്കാം. നജീബിനും ഹക്കീമിനും മരുഭൂമിയില്‍ ദാഹിച്ചു മരിച്ച എല്ലാ ആത്മാക്കള്‍ക്കും എന്ന സമര്‍പ്പണത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ഈ പറഞ്ഞ നജീബാണ് കഥാനായകന്‍. അയാളൊന്നും നടിക്കുകയല്ല, പച്ചയായ ജീവിതം തുറന്നുകാട്ടുകയാണ്. നജീബ് എന്നത് ബെന്ന്യാമിന്‍ മെനഞ്ഞെടുത്ത ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ല, അയാളുടെ ജീവിതവും അനുഭവങ്ങളും പരമമായ യാഥാര്‍ത്ഥ്യവുമാണ്. അതെ, തീവ്രമായ ചര്‍ച്ചകളിലൂടെയും പ്രത്യക്ഷമായ പങ്കുവെക്കലിലൂടെയും ബെന്ന്യാമിന്‍ സൃഷ്ടിച്ചെടുത്ത ഈ ലോകം നമുക്കിടയിലുള്ള ഒരു സഹോദരന്റെ നീറുന്ന ജീവിതത്തിന്റെ പകര്‍പ്പാണ്. ഇതില്‍ കഥാകാരന്‍ തന്റെ തൃപ്തിക്കായോ വായനക്കാരന്റെ ആസ്വാദനത്തിനായോ തുന്നിച്ചേര്‍ക്കലുകളൊന്നും നടത്തിയിട്ടില്ല. നജീബെന്ന ആ മനുഷ്യന്റെ ജീവിതം മോടികളേതും കൂടാതെ തന്നെ ഹൃദയ സ്പര്‍ശിയാണെന്ന വാസ്തവമായിരിക്കാം കഥാകൃത്തിനെ അതിനു പ്രേരിപ്പിക്കാഞ്ഞത്.
നോവലില്‍ ബെന്യാമിന്‍ നജീബിന്റെ കഥ പറയുകയല്ല, മറിച്ച് ആ മനുഷ്യന്റെ ആത്മാവില്‍ അലിഞ്ഞു ചെര്‍ന്ന് അയാള്‍ നജീബാവുകയാണ്. നോവും നൊമ്പരവും കഷ്ടതയും നിസ്സഹായാവസ്ഥയും അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടാതെ ആവിഷ്കരിച്ച കഥാകൃത്തിന്റെ നൈപുണ്യം പ്രശംസനീയം തന്നെ. നജീബ് സാധാരണക്കാരില്‍ സാധാരണക്കാരനാണ്. ഭാര്യ സൈനുവും ഉമ്മയുമുള്ള കൊച്ചു കുടുംബം. മണല്‍ വാരല്‍ തൊഴിലാളിയാണ്. ഭാര്യ ഗര്‍ഭിണിയായപ്പോള്‍ പ്രാരാബ്ധങ്ങള്‍ ഏറിവരുന്നതു പോലെ. യാദൃശ്ചികമായി ഒരു വിസ കിട്ടി. മോഹങ്ങള്‍ മാനത്തോളമുയര്‍ന്നു. കാറും വലിയവീടും ഗോള്‍ഡന്‍ വാച്ചും - ഗള്‍ഫുകാരന്‍ നജീബിനെ നോക്കി നാട്ടുകാര്‍ അസൂയപ്പെടുന്ന രംഗം. ഏതൊരു ഗള്‍ഫുകാരനും യാത്രയ്ക്കുമുമ്പേ മെനെഞെടുക്കുന്ന മിഥ്യാ സ്വപ്നങ്ങള്‍. ജീവിതത്തില്‍ മുങ്ങാംകുഴിയിടുന്ന ആ യുവാവിന് അവ നല്‍കിയ ഊര്‍ജം ശക്തമായിരുന്നു. അയാള്‍ ഹക്കീമെന്ന പയ്യനോടൊപ്പം തന്റെ സ്വപ്നങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് കടന്നു. അവിടെ അവരെ വരവേറ്റത് - ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം - മുഷിഞ്ഞ വസ്ത്ര ധാരിയായ അവരുടെ യജമാനനായിരുന്നു, അഥവാ അറബിയില്‍ പറയുകയാണെങ്കില്‍ അതായിരുന്നു അവരുടെ അര്‍ബാബ്. അയാളുടെ പേരോ കുടുംബമോ വീടോ ഏതാണെന്ന് നജീബിനറിയില്ല – അന്നും ഇന്നും. നമുക്കതറിയേണ്ട കാരണം നജീബിന്റെ അര്‍ബാബ് എന്ന വ്യക്തിത്വമാണ് നോവലിലും ജീവിതത്തിലും അയാള്‍ക്കുള്ളത്.

ഒരു രാത്രിയില്‍ ഒരു കുടുസു വണ്ടിയില്‍ അര്‍ബാബ് അവരേയും കൊണ്ട് മൈലുകളോളം യാത്രചെയ്തു. പാതിരായ്ക്കെപ്പഴോ ഏതോ വെളിമ്പ്രദേശത്ത് വണ്ടി നിന്നു. അവിടെയിറങ്ങാന്‍ ഹക്കീമിനു മാത്രമായിരുന്നു അനുവാദം കിട്ടിയത്. ആ കൊലുന്നു പയ്യനെ പിടിച്ച് വലിച്ച് അയാള്‍ എവിടേയ്ക്കോ കൊണ്ടുപോയി തിരികെ വന്ന് വീണ്ടും വണ്ടിയുമായി നീങ്ങി. നജീബിന്റെയുള്ളില്‍ ആകാംഷ തിരയടിക്കുകയായിരുന്നു. ഏറെ നേരത്തെ യാത്രയ്ക്കു ശേഷം ആ വാഹനം വീണ്ടും നിശ്ചലമായി. ആ തുറസ്സായ സ്ഥലത്ത് കൂറ്റന്‍ ബംഗ്ലാവുകളും തിളങ്ങുന്ന ലൈറ്റുകളും ആള്‍ത്തിരക്കും അയാള്‍ കണ്ടില്ല. നാട്ടില്‍ നിന്നു വണ്ടികയറുമ്പോള്‍ സങ്കല്പിച്ചെടുത്ത ഗള്‍ഫിന്റെ മുഖം ഇങ്ങനെയൊന്നുമായിരുന്നില്ല. ഇരുട്ടിലെന്തോ അനക്കം മാത്രം അയാള്‍ കണ്ടു. താഴെ ഭൂമി, മേലെയാകാശം മറ്റൊന്നുമില്ല. എന്തിനിവിടെ കൊണ്ടുവന്നു എന്ന് ചോദിക്കാന്‍ നജീബിനറിയാം എന്നാല്‍ അത് മനസിലാക്കാന്‍ ഈ അറബിയ്കറിയില്ല. അയാള്‍ നിസ്സഹായനായി തന്റെ അര്‍ബാബിനെ അനുഗമിച്ചു. നജീബിനെ ഒരു പഴയ കട്ടിലിനരികെ നിര്‍ത്തി അയാള്‍ പോയി. നജീബിനൊന്നുമറിയില്ല. അയാള്‍ കട്ടിലിലേക്കു നോക്കി. ഗാഢമായ ഇരുട്ടില്‍ ആ തുറന്ന പ്രദേശത്ത് അയാളും കട്ടിലും. പെട്ടെന്ന് കട്ടിലില്‍ നിന്ന് ഒരു രൂപം എണീറ്റിരുന്നു. അയാള്‍ ഹിന്ദിയില്‍ എന്തൊക്കെയോ പറഞ്ഞട്ടഹസിച്ചു. ബോധം കെടുത്താന്‍ തക്ക നാറ്റമുള്ള ആ ഭീകരരൂപി താടിയും മുടിയും നീണ്ടുവളര്‍ന്ന്, ചാക്കുപോലെന്തോ ധരിച്ചിരുന്നു. കുളിച്ചിട്ട് വര്‍ഷങ്ങളായെന്ന് തോന്നുന്നു. വെള്ളം കണ്ടതിന്റെ ഒരംശം പോലും അയാളില്‍ നജീബിനു തോന്നിയില്ല. താനെത്തിപ്പെട്ടിരിക്കുന്ന മേഖല എങ്ങനെയാണെന്ന് ഒരേകദേശ രൂപം അയാള്‍ക്ക് പിടികിട്ടി. കട്ടില്‍ ഭീകരരൂപിയുടേതാണ്. നജീബ് ബാഗ് തലയ്ക്ക് വെച്ച് ആ മണ്ണില്‍ കിടന്നു. ഭാര്യ തന്നയച്ച അച്ചാറുകുപ്പി ബാഗിലുണ്ടായിരുന്നു. സങ്കടം ഉപ്പുനീരായി കവിളിലൂടെ ഒഴുകി.
പിറ്റേന്ന് അയാള്‍ ഗള്‍ഫെന്ന യാഥാര്‍ത്ഥ്യവും തന്റെ സ്വപ്ന സങ്കല്പങ്ങളും തമ്മിലുള്ള അന്തരം വളരെ വലുതാണെന്ന വാസ്തവം ഞെട്ടലോടെ തിരിച്ചറിഞ്ഞു. തലേന്നു കണ്ട ഇരുട്ടിലെ അനക്കത്തിലേക്ക് അയാള്‍ നോക്കി. ആടുകള്‍! നോക്കെത്താദൂരത്തോളം ആടുകള്‍! രാത്രിയിലെ ഭീകരരൂപി ആടുകളെ കെട്ടിയ വേലിയ്ക്കുള്ളില്‍ എന്തോ ചെയ്യുന്നു. അര്‍ബാബ് നജീബിന്റെ ദേഹത്തേക്ക് നാറുന്ന വസ്ത്രം വലിച്ചെറിഞ്ഞുകൊടുത്തു ധരിക്കാന്‍ ആഗ്യം കാട്ടി. അവന്‍ അത് ധരിച്ചു - നാറുന്ന ആട്ടിടയന്റെ വസ്ത്രം. ക്രൂരനായ അര്‍ബാബിന്റെ മുന്‍പില്‍ കണ്ണീരിന്റെ വില ശൂന്യമായിരുന്നു. നജീബിന്റെ ആടു ജീവിതം അവിടെ തുടങ്ങുകയായിരുന്നു. ചുറ്റും കണ്ണോടിച്ചപ്പോള്‍ മനസ്സിലായി താന്‍ നില്‍ക്കുന്നത് മരുഭൂമിയിലാണ്. ചിത്രങ്ങളില്‍ കാണുന്ന മണല്‍ മരുഭൂമിയല്ല, വലിയ വലിയ കല്ലുകള്‍ നിറഞ്ഞ, പച്ചപ്പിന്റെ തരിപോലുമില്ലാത്ത വിസ്തൃതമായ ഭൂപ്രദേശം. ഓടി രക്ഷപ്പെടാന്‍ പോലും വയ്യ. നരകം അതിലും സന്തോഷം തരുമെന്നയാള്‍ക്ക് തോന്നി. തുടക്കത്തില്‍ തളര്‍ന്നുപോയ നജീബ് പിന്നെപ്പിന്നെ വികാരങ്ങളില്ലാത്ത വെറുമൊരാടിനെപ്പോലെ ആ മരുഭൂമിയില്‍.... മസറ എന്ന് അറബിയില്‍ പറയുന്ന ആടുകളെ കെട്ടിയിരിക്കുന്ന ആ സ്ഥലം അയാള്‍ക്ക് വീടാവുകയായിരുന്നു. പ്രതീക്ഷകള്‍ താനേ അണഞ്ഞു. നിരാശ കാര്‍മേഘം പോലെ ജീവിതത്തെ മൂടിക്കളഞ്ഞു.
മൂന്ന് വര്‍ഷം നാലുമാസം ഒന്‍പതു ദിവസം - ഈ കാലയളവില്‍ നജീബ് കുളിച്ചിട്ടില്ല, പല്ലുതേച്ചിട്ടില്ല (അതൊന്നും അത്ര വലിയ കാര്യമായി അയാള്‍ക്ക് തോന്നിയിട്ടില്ല). അര്‍ബാബിന്റെ ക്രൂരത നിറഞ്ഞ മുഖമല്ലാതെ മറ്റൊരു മനുഷ്യ ജീവിയെ കണ്ടിട്ടില്ല. മതിയോവോളം ഭക്ഷണം കഴിച്ചിട്ടില്ല, മനസ്സറിഞ്ഞ് ചിരിച്ചിട്ടില്ല, ഒരിത്തിരി തണലിത്തിരിന്നിട്ടില്ല – എന്നിട്ടും അയാള്‍ ജീവിച്ചില്ലേ? തളര്‍ന്നു വീണിടത്തെല്ലാം എഴുന്നേറ്റില്ലേ? ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചില്ലേ? അവിടെയാണ് നാം നജീബിനെ പഠിക്കേണ്ടത്. മലയാളിയുടെ ഗള്‍ഫ് ജീവിതത്തെക്കുറിച്ചുള്ള ഈ കഥ നമ്മുടെ പല സങ്കല്പങ്ങളും തിരുത്തിക്കുറിക്കുന്നതാണ്. മരുഭൂമിയുടെ പ്രത്യേകതകളും സവിശേഷതയും പ്രതിഭാസങ്ങളും മറ്റൊരു കൃതിയിലും പരാമര്‍ശിച്ചിട്ടുണ്ടാവില്ല. നജീബില്‍ നിന്നും നമുക്ക് കിട്ടുന്നത് ജീവിതത്തിലെ പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ഊര്‍ജ്ജമാണ്. ചെറിയ കാര്യങ്ങളില്‍പ്പോലും തളരുന്ന നാം അയാളുടെ ജീവിതത്തെയോര്‍ക്കുക. മനുഷ്യന്റെ സഹന ശക്തി എത്ര വലുതാണെന്ന് ബോധ്യമാകും.

Tau-ism: amputating Pi to Tau

Some of the best and beautiful mathematics has been created centuries ago. Open any 18th century mathematics book or journal ( or older if you can read Latin ), do the same with a book or journal of any science of your choice, or compare it to a newspaper of the same period if that's what you prefer. My point is that the vast body of mathematics produced by generations before us is still accessible and thus usable. This accessibility is a unique characteristic of the science of mathematics.

I am not at all for borrowing words from common language and redefining them in the context of mathematics. Words like ring, group or space got an entirely different meaning, words like programming, number or weight may even confuse mathematics students, the full initiation in the language takes years. Personally, I would rather have used a new word for the concept of group, i.e. symmetry transformations, ( at least something that includes symmetry ). Suppose we would implement that word -now-. Before we know it we would have changed the language of math completely. Making the past of mathematics inaccessible for future generations. Something nobody really wants.

Now, what if, we would redefine Pi?! Michael Hart ( wisely ) calls it an immodest proposal in his 'The Tau Manifesto'. Naturally, I thought it was a joke, some sort of parody, but he seems to be serious. Naturally, I am flabbergasted, appalled by such an idea. It is like amputating pi to tau ( See the video for a detailed explanation. )

Mathematics is beautiful, but not perfect. If our ancestors made choices we wouldn't have made today we have to live with them. The cost of change outweighs the benefits manifold. Science includes safekeeping the discoveries of the past.

The video below has been viewed almost 400,000 times in one month.

Soal Try Out 2011

Sebenarnya saya mau memberikan soal try out ini sejak minggu lalu, tetapi karena suatu lain hal akhirnya baru hari ini saya bisa membagikannya kepada anda. Meski Ujian Nasional 2011 tinggal 2 hari lagi mudah - mudahan soal try out berikut bisa anda jadikan sebagai bahan latihan terakhir dalam menghadapi Ujian Nasional besok.Untuk semuanya akan yang akan menempuh Ujian Nasional, saya mengucapkan