MATHEMATICS

Selasa, 19 April 2011

Magic squares of type 5-by-5

Still in 're-discovery mode' generating magic squares has become trivial, although the computational resources increase fast depending on the size of the square.
$$\left(
\begin{array}{ccccc}
14 & 32 & 6 & 8 & 22 \\
14 & 7 & 30 & 17 & 14 \\
0 & 26 & 24 & 22 & 10 \\
44 & 9 & 16 & 7 & 6 \\
10 & 8 & 6 & 28 & 30
\end{array}
\right)$$
$$\left(
\begin{array}{ccccc}
4 & 22 & 6 & 28 & 42 \\
4 & 37 & 30 & 17 & 14 \\
20 & 26 & 24 & 22 & 10 \\
64 & 9 & 16 & 7 & 6 \\
10 & 8 & 26 & 28 & 30
\end{array}
\right)$$
$$\left(
\begin{array}{ccccc}
4 & 6 & 22 & 26 & 64 \\
6 & 55 & 30 & 17 & 14 \\
16 & 34 & 24 & 42 & 6 \\
86 & 7 & 16 & 7 & 6 \\
10 & 20 & 30 & 30 & 32
\end{array}
\right)$$

About definitions.

Magic square
A magic square is a square matrix with elements in $\mathbf{Z}$ such that the totals of rows, columns and both diagonals are equal.
Normal magic square
A normal magic square is a magic square with elements $1,2, \cdots, n^2$ where $n$ is the size of the matrix.
Latin square
A latin square is a $n$ by $n$ square matrix containing $n$ times the first $n$ elements of the alphabet such that each row and each column contains each letter only once. (i.e. Cayley Table)

Further developments

Clearly, normal magic squares are the most desirable objects in the realm of matrices. I am making detailed notes about this work in the ( still? ) unpublished personal mathematics wiki I am setting up.

Senin, 18 April 2011

എട്ടാം ക്ലാസ്സ് കാരെ ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ വിളിക്കുന്നു...!


കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ നിന്നുള്ള നസീര്‍ മാഷെയും എസ്എസ്എല്‍സി ശാസ്ത്രവിഷയങ്ങളുടെ പരിശീലനത്തിന് അദ്ദേഹം നല്കിയ അവസരോചിതമായ സഹായങ്ങളേയും വായനക്കാര്‍ മറന്നുകാണില്ലല്ലോ..? തന്റെ സ്വന്തം തട്ടകമായ ടെക്നിക്കല്‍ ഹൈസ്കൂളുകളിലേക്ക് നമ്മെ ആകര്‍ഷിക്കുകയാണ് ഇപ്രാവശ്യം കക്ഷി! അക്കാഡമികപഠനത്തോടൊപ്പം സാങ്കേതികതകൂടി സമന്വ യിപ്പിച്ച് 'പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവു'മെന്ന വിദ്യാഭ്യാസ വിചക്ഷണരുടെ സുന്ദരസ്വപ്നത്തിന്റെ മകുടോദാഹരണമായി മാറിയ (മാറേണ്ട) സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തെക്കുറിച്ചാണ് നസീര്‍ സാര്‍ വിസ്തരിക്കുന്നത്....വായിച്ചോളൂ...

ഏഴാം ക്ലാസ് പാസായവര്‍ക്ക് കേരളത്തിലെ 39 ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ തുടര്‍പഠനത്തിന് അവസരമൊരുങ്ങുന്നു. ഇതിനുള്ള നോട്ടിഫിക്കേഷന്‍ ഇന്നലെ പുറത്തിറങ്ങി. ഈ മാസം പതിനൊന്നാം തിയതി മുതല്‍ അതത് സ്കൂളുകളില്‍ നിന്നും അപ്ലിക്കേഷന്‍ ഫോമും പ്രോസ്പെക്ടസും ലഭിച്ചുതുടങ്ങും. പൂരിപ്പിച്ച അപേക്ഷ തിരിച്ചെത്തിക്കേണ്ട അവസാന ദിവസം മെയ് മാസം ഏഴിനാണ്.പത്തു ദിവസങ്ങള്‍ക്കുശേഷം മെയ് 17ന് രാവിലെ പത്തുമണിമുതല്‍ പതിനൊന്നേ മുപ്പതുവരെ നടത്തപ്പെടുന്ന പ്രവേശനപരീക്ഷയിലൂടെയാണ് കുട്ടികളുടെ തെരഞ്ഞെടുപ്പ്. തൊട്ടടുത്ത ദിവസം തന്നെ സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അപ്ലിക്കേഷന്‍ ഫീസ് 10 രൂപയാണ്. എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് പത്തുശതമാനം റിസര്‍വേഷന്‍ ഉണ്ട്.
ഓരോ ജില്ലയിലേയും സ്കൂളുകളേതൊക്കെയെന്നതടക്കമുള്ള മുഴുവന്‍ വിവരങ്ങളുമടങ്ങിയ ഈ വര്‍ഷത്തെ പ്രോസ്പെക്ടസ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അപേക്ഷാ ഫോറം ഇവിടെയുണ്ട്.

Open University in the news

The UK's Open University is to receive funding from the United States to improve staying-on rates among poorer students in US colleges.

Read full article here.

Minggu, 17 April 2011

Penjelasan Kode Paket

....
Klik gambar untuk memperjelas



Untuk memperjelas bisa klik di sini

Pola Pembagian Naskah UN dan Tugas Pengawas Ruang ( Download )

...

Sabtu, 16 April 2011

ബെന്യാമിന്റെ ആടു ജീവിതം - (ഒരു ആസ്വാദനം)


കുട്ടികളുടെ സൃഷ്ടികള്‍ ഇതുവരെ പ്രസിദ്ധീകരിക്കാതിരുന്നത് പരീക്ഷ കഴിയട്ടെയെന്ന തീരുമാനമുണ്ടായിരുന്നതിനാലാണ്. പരീക്ഷ കഴിഞ്ഞു. ഇനി നിങ്ങളുടെ സൃഷ്ടികള്‍ mathsekm@gmail.com എന്ന വിലാസത്തിലേക്ക് അയക്കാം. ജി.എച്ച്.എസ്.എസ്.ഇരിങ്ങല്ലൂരില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന റാഷിദ എം തയ്യാറാക്കിയ ഒരു പുസ്തക അവലോകനമാണ് ഇന്നത്തെ പോസ്റ്റിലുള്ളത്. സ്ക്കൂളില്‍ നിന്നും എച്ച്.എം മെയില്‍ ചെയ്തു തന്നതാണ് ഈ സൃഷ്ടി. ബന്യാമിന്‍ എഴുതിയ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ആടു ജീവിതം എന്ന ഈ നോവല്‍ എന്നെ വിസ്മയിപ്പിച്ചിരിക്കുന്നു എന്ന ആമുഖത്തോടെയാണ് റാഷിദ മാത്​സ് ബ്ലോഗിലേക്ക് ഈ ലേഖനം അയച്ചു തന്നിരിക്കുന്നത്. ഒരു സമീപകാല നോവലായതു കൊണ്ടു തന്നെ കഥയുടെ പൂര്‍ണമായ ഒരു ചിത്രം നല്‍കാതിരിക്കാന്‍ ചില എഡിറ്റുങ്ങുകള്‍ നടത്തിയിട്ടുണ്ട്. വായനക്കാര്‍ സദയം ക്ഷമിക്കുക. റാഷിദയെപ്പോലുള്ള കുട്ടികള്‍ക്ക് കമന്റിലൂടെ പ്രോത്സാഹനങ്ങള്‍ നല്‍കുമല്ലോ.

ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല; ചോര വാര്‍ക്കുന്ന ജീവിതം തന്നെയാണ്. ബെന്ന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ കുറിച്ചുള്ള അഭിപ്രായമാണിത്. അതിലുപരി അതൊരു വാസ്തവമാണ്. സഹൃദയരായ വായനക്കാര്‍ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത തലങ്ങളിലുമുള്ള മുഴുവന്‍ ആളുകളും വായിച്ചിരിക്കേണ്ട പുസ്തകം എന്ന് ഈ കൃതിയെ ഒട്ടും അതിശയോക്തിയില്ലാതെ വിശേഷിപ്പിക്കാം. നജീബിനും ഹക്കീമിനും മരുഭൂമിയില്‍ ദാഹിച്ചു മരിച്ച എല്ലാ ആത്മാക്കള്‍ക്കും എന്ന സമര്‍പ്പണത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ഈ പറഞ്ഞ നജീബാണ് കഥാനായകന്‍. അയാളൊന്നും നടിക്കുകയല്ല, പച്ചയായ ജീവിതം തുറന്നുകാട്ടുകയാണ്. നജീബ് എന്നത് ബെന്ന്യാമിന്‍ മെനഞ്ഞെടുത്ത ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ല, അയാളുടെ ജീവിതവും അനുഭവങ്ങളും പരമമായ യാഥാര്‍ത്ഥ്യവുമാണ്. അതെ, തീവ്രമായ ചര്‍ച്ചകളിലൂടെയും പ്രത്യക്ഷമായ പങ്കുവെക്കലിലൂടെയും ബെന്ന്യാമിന്‍ സൃഷ്ടിച്ചെടുത്ത ഈ ലോകം നമുക്കിടയിലുള്ള ഒരു സഹോദരന്റെ നീറുന്ന ജീവിതത്തിന്റെ പകര്‍പ്പാണ്. ഇതില്‍ കഥാകാരന്‍ തന്റെ തൃപ്തിക്കായോ വായനക്കാരന്റെ ആസ്വാദനത്തിനായോ തുന്നിച്ചേര്‍ക്കലുകളൊന്നും നടത്തിയിട്ടില്ല. നജീബെന്ന ആ മനുഷ്യന്റെ ജീവിതം മോടികളേതും കൂടാതെ തന്നെ ഹൃദയ സ്പര്‍ശിയാണെന്ന വാസ്തവമായിരിക്കാം കഥാകൃത്തിനെ അതിനു പ്രേരിപ്പിക്കാഞ്ഞത്.
നോവലില്‍ ബെന്യാമിന്‍ നജീബിന്റെ കഥ പറയുകയല്ല, മറിച്ച് ആ മനുഷ്യന്റെ ആത്മാവില്‍ അലിഞ്ഞു ചെര്‍ന്ന് അയാള്‍ നജീബാവുകയാണ്. നോവും നൊമ്പരവും കഷ്ടതയും നിസ്സഹായാവസ്ഥയും അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടാതെ ആവിഷ്കരിച്ച കഥാകൃത്തിന്റെ നൈപുണ്യം പ്രശംസനീയം തന്നെ. നജീബ് സാധാരണക്കാരില്‍ സാധാരണക്കാരനാണ്. ഭാര്യ സൈനുവും ഉമ്മയുമുള്ള കൊച്ചു കുടുംബം. മണല്‍ വാരല്‍ തൊഴിലാളിയാണ്. ഭാര്യ ഗര്‍ഭിണിയായപ്പോള്‍ പ്രാരാബ്ധങ്ങള്‍ ഏറിവരുന്നതു പോലെ. യാദൃശ്ചികമായി ഒരു വിസ കിട്ടി. മോഹങ്ങള്‍ മാനത്തോളമുയര്‍ന്നു. കാറും വലിയവീടും ഗോള്‍ഡന്‍ വാച്ചും - ഗള്‍ഫുകാരന്‍ നജീബിനെ നോക്കി നാട്ടുകാര്‍ അസൂയപ്പെടുന്ന രംഗം. ഏതൊരു ഗള്‍ഫുകാരനും യാത്രയ്ക്കുമുമ്പേ മെനെഞെടുക്കുന്ന മിഥ്യാ സ്വപ്നങ്ങള്‍. ജീവിതത്തില്‍ മുങ്ങാംകുഴിയിടുന്ന ആ യുവാവിന് അവ നല്‍കിയ ഊര്‍ജം ശക്തമായിരുന്നു. അയാള്‍ ഹക്കീമെന്ന പയ്യനോടൊപ്പം തന്റെ സ്വപ്നങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് കടന്നു. അവിടെ അവരെ വരവേറ്റത് - ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം - മുഷിഞ്ഞ വസ്ത്ര ധാരിയായ അവരുടെ യജമാനനായിരുന്നു, അഥവാ അറബിയില്‍ പറയുകയാണെങ്കില്‍ അതായിരുന്നു അവരുടെ അര്‍ബാബ്. അയാളുടെ പേരോ കുടുംബമോ വീടോ ഏതാണെന്ന് നജീബിനറിയില്ല – അന്നും ഇന്നും. നമുക്കതറിയേണ്ട കാരണം നജീബിന്റെ അര്‍ബാബ് എന്ന വ്യക്തിത്വമാണ് നോവലിലും ജീവിതത്തിലും അയാള്‍ക്കുള്ളത്.

ഒരു രാത്രിയില്‍ ഒരു കുടുസു വണ്ടിയില്‍ അര്‍ബാബ് അവരേയും കൊണ്ട് മൈലുകളോളം യാത്രചെയ്തു. പാതിരായ്ക്കെപ്പഴോ ഏതോ വെളിമ്പ്രദേശത്ത് വണ്ടി നിന്നു. അവിടെയിറങ്ങാന്‍ ഹക്കീമിനു മാത്രമായിരുന്നു അനുവാദം കിട്ടിയത്. ആ കൊലുന്നു പയ്യനെ പിടിച്ച് വലിച്ച് അയാള്‍ എവിടേയ്ക്കോ കൊണ്ടുപോയി തിരികെ വന്ന് വീണ്ടും വണ്ടിയുമായി നീങ്ങി. നജീബിന്റെയുള്ളില്‍ ആകാംഷ തിരയടിക്കുകയായിരുന്നു. ഏറെ നേരത്തെ യാത്രയ്ക്കു ശേഷം ആ വാഹനം വീണ്ടും നിശ്ചലമായി. ആ തുറസ്സായ സ്ഥലത്ത് കൂറ്റന്‍ ബംഗ്ലാവുകളും തിളങ്ങുന്ന ലൈറ്റുകളും ആള്‍ത്തിരക്കും അയാള്‍ കണ്ടില്ല. നാട്ടില്‍ നിന്നു വണ്ടികയറുമ്പോള്‍ സങ്കല്പിച്ചെടുത്ത ഗള്‍ഫിന്റെ മുഖം ഇങ്ങനെയൊന്നുമായിരുന്നില്ല. ഇരുട്ടിലെന്തോ അനക്കം മാത്രം അയാള്‍ കണ്ടു. താഴെ ഭൂമി, മേലെയാകാശം മറ്റൊന്നുമില്ല. എന്തിനിവിടെ കൊണ്ടുവന്നു എന്ന് ചോദിക്കാന്‍ നജീബിനറിയാം എന്നാല്‍ അത് മനസിലാക്കാന്‍ ഈ അറബിയ്കറിയില്ല. അയാള്‍ നിസ്സഹായനായി തന്റെ അര്‍ബാബിനെ അനുഗമിച്ചു. നജീബിനെ ഒരു പഴയ കട്ടിലിനരികെ നിര്‍ത്തി അയാള്‍ പോയി. നജീബിനൊന്നുമറിയില്ല. അയാള്‍ കട്ടിലിലേക്കു നോക്കി. ഗാഢമായ ഇരുട്ടില്‍ ആ തുറന്ന പ്രദേശത്ത് അയാളും കട്ടിലും. പെട്ടെന്ന് കട്ടിലില്‍ നിന്ന് ഒരു രൂപം എണീറ്റിരുന്നു. അയാള്‍ ഹിന്ദിയില്‍ എന്തൊക്കെയോ പറഞ്ഞട്ടഹസിച്ചു. ബോധം കെടുത്താന്‍ തക്ക നാറ്റമുള്ള ആ ഭീകരരൂപി താടിയും മുടിയും നീണ്ടുവളര്‍ന്ന്, ചാക്കുപോലെന്തോ ധരിച്ചിരുന്നു. കുളിച്ചിട്ട് വര്‍ഷങ്ങളായെന്ന് തോന്നുന്നു. വെള്ളം കണ്ടതിന്റെ ഒരംശം പോലും അയാളില്‍ നജീബിനു തോന്നിയില്ല. താനെത്തിപ്പെട്ടിരിക്കുന്ന മേഖല എങ്ങനെയാണെന്ന് ഒരേകദേശ രൂപം അയാള്‍ക്ക് പിടികിട്ടി. കട്ടില്‍ ഭീകരരൂപിയുടേതാണ്. നജീബ് ബാഗ് തലയ്ക്ക് വെച്ച് ആ മണ്ണില്‍ കിടന്നു. ഭാര്യ തന്നയച്ച അച്ചാറുകുപ്പി ബാഗിലുണ്ടായിരുന്നു. സങ്കടം ഉപ്പുനീരായി കവിളിലൂടെ ഒഴുകി.
പിറ്റേന്ന് അയാള്‍ ഗള്‍ഫെന്ന യാഥാര്‍ത്ഥ്യവും തന്റെ സ്വപ്ന സങ്കല്പങ്ങളും തമ്മിലുള്ള അന്തരം വളരെ വലുതാണെന്ന വാസ്തവം ഞെട്ടലോടെ തിരിച്ചറിഞ്ഞു. തലേന്നു കണ്ട ഇരുട്ടിലെ അനക്കത്തിലേക്ക് അയാള്‍ നോക്കി. ആടുകള്‍! നോക്കെത്താദൂരത്തോളം ആടുകള്‍! രാത്രിയിലെ ഭീകരരൂപി ആടുകളെ കെട്ടിയ വേലിയ്ക്കുള്ളില്‍ എന്തോ ചെയ്യുന്നു. അര്‍ബാബ് നജീബിന്റെ ദേഹത്തേക്ക് നാറുന്ന വസ്ത്രം വലിച്ചെറിഞ്ഞുകൊടുത്തു ധരിക്കാന്‍ ആഗ്യം കാട്ടി. അവന്‍ അത് ധരിച്ചു - നാറുന്ന ആട്ടിടയന്റെ വസ്ത്രം. ക്രൂരനായ അര്‍ബാബിന്റെ മുന്‍പില്‍ കണ്ണീരിന്റെ വില ശൂന്യമായിരുന്നു. നജീബിന്റെ ആടു ജീവിതം അവിടെ തുടങ്ങുകയായിരുന്നു. ചുറ്റും കണ്ണോടിച്ചപ്പോള്‍ മനസ്സിലായി താന്‍ നില്‍ക്കുന്നത് മരുഭൂമിയിലാണ്. ചിത്രങ്ങളില്‍ കാണുന്ന മണല്‍ മരുഭൂമിയല്ല, വലിയ വലിയ കല്ലുകള്‍ നിറഞ്ഞ, പച്ചപ്പിന്റെ തരിപോലുമില്ലാത്ത വിസ്തൃതമായ ഭൂപ്രദേശം. ഓടി രക്ഷപ്പെടാന്‍ പോലും വയ്യ. നരകം അതിലും സന്തോഷം തരുമെന്നയാള്‍ക്ക് തോന്നി. തുടക്കത്തില്‍ തളര്‍ന്നുപോയ നജീബ് പിന്നെപ്പിന്നെ വികാരങ്ങളില്ലാത്ത വെറുമൊരാടിനെപ്പോലെ ആ മരുഭൂമിയില്‍.... മസറ എന്ന് അറബിയില്‍ പറയുന്ന ആടുകളെ കെട്ടിയിരിക്കുന്ന ആ സ്ഥലം അയാള്‍ക്ക് വീടാവുകയായിരുന്നു. പ്രതീക്ഷകള്‍ താനേ അണഞ്ഞു. നിരാശ കാര്‍മേഘം പോലെ ജീവിതത്തെ മൂടിക്കളഞ്ഞു.
മൂന്ന് വര്‍ഷം നാലുമാസം ഒന്‍പതു ദിവസം - ഈ കാലയളവില്‍ നജീബ് കുളിച്ചിട്ടില്ല, പല്ലുതേച്ചിട്ടില്ല (അതൊന്നും അത്ര വലിയ കാര്യമായി അയാള്‍ക്ക് തോന്നിയിട്ടില്ല). അര്‍ബാബിന്റെ ക്രൂരത നിറഞ്ഞ മുഖമല്ലാതെ മറ്റൊരു മനുഷ്യ ജീവിയെ കണ്ടിട്ടില്ല. മതിയോവോളം ഭക്ഷണം കഴിച്ചിട്ടില്ല, മനസ്സറിഞ്ഞ് ചിരിച്ചിട്ടില്ല, ഒരിത്തിരി തണലിത്തിരിന്നിട്ടില്ല – എന്നിട്ടും അയാള്‍ ജീവിച്ചില്ലേ? തളര്‍ന്നു വീണിടത്തെല്ലാം എഴുന്നേറ്റില്ലേ? ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചില്ലേ? അവിടെയാണ് നാം നജീബിനെ പഠിക്കേണ്ടത്. മലയാളിയുടെ ഗള്‍ഫ് ജീവിതത്തെക്കുറിച്ചുള്ള ഈ കഥ നമ്മുടെ പല സങ്കല്പങ്ങളും തിരുത്തിക്കുറിക്കുന്നതാണ്. മരുഭൂമിയുടെ പ്രത്യേകതകളും സവിശേഷതയും പ്രതിഭാസങ്ങളും മറ്റൊരു കൃതിയിലും പരാമര്‍ശിച്ചിട്ടുണ്ടാവില്ല. നജീബില്‍ നിന്നും നമുക്ക് കിട്ടുന്നത് ജീവിതത്തിലെ പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ഊര്‍ജ്ജമാണ്. ചെറിയ കാര്യങ്ങളില്‍പ്പോലും തളരുന്ന നാം അയാളുടെ ജീവിതത്തെയോര്‍ക്കുക. മനുഷ്യന്റെ സഹന ശക്തി എത്ര വലുതാണെന്ന് ബോധ്യമാകും.

Tau-ism: amputating Pi to Tau

Some of the best and beautiful mathematics has been created centuries ago. Open any 18th century mathematics book or journal ( or older if you can read Latin ), do the same with a book or journal of any science of your choice, or compare it to a newspaper of the same period if that's what you prefer. My point is that the vast body of mathematics produced by generations before us is still accessible and thus usable. This accessibility is a unique characteristic of the science of mathematics.

I am not at all for borrowing words from common language and redefining them in the context of mathematics. Words like ring, group or space got an entirely different meaning, words like programming, number or weight may even confuse mathematics students, the full initiation in the language takes years. Personally, I would rather have used a new word for the concept of group, i.e. symmetry transformations, ( at least something that includes symmetry ). Suppose we would implement that word -now-. Before we know it we would have changed the language of math completely. Making the past of mathematics inaccessible for future generations. Something nobody really wants.

Now, what if, we would redefine Pi?! Michael Hart ( wisely ) calls it an immodest proposal in his 'The Tau Manifesto'. Naturally, I thought it was a joke, some sort of parody, but he seems to be serious. Naturally, I am flabbergasted, appalled by such an idea. It is like amputating pi to tau ( See the video for a detailed explanation. )

Mathematics is beautiful, but not perfect. If our ancestors made choices we wouldn't have made today we have to live with them. The cost of change outweighs the benefits manifold. Science includes safekeeping the discoveries of the past.

The video below has been viewed almost 400,000 times in one month.

Soal Try Out 2011

Sebenarnya saya mau memberikan soal try out ini sejak minggu lalu, tetapi karena suatu lain hal akhirnya baru hari ini saya bisa membagikannya kepada anda. Meski Ujian Nasional 2011 tinggal 2 hari lagi mudah - mudahan soal try out berikut bisa anda jadikan sebagai bahan latihan terakhir dalam menghadapi Ujian Nasional besok.Untuk semuanya akan yang akan menempuh Ujian Nasional, saya mengucapkan

Jumat, 15 April 2011

Wagub : Jangan Percaya Bocoran Soal UN

....
Untuk mengantisipasi terjadinya kebocoran soal, pelaksanaan ujian nasional (UN) tahun ini menggunakan soal dengan lima variasi yang berbeda. Karena itu, Wakil Gubernur DKI Jakarta Prijanto mengimbau siswa agar tidak percaya terhadap peredaran kunci jawaban bocoran soal UN. Sebab, hal itu tidak mungkin terjadi dengan sistem lima jenis soal yang berbeda dalam satu ruangan.

"Jangan percaya dengan orang-orang yang mengatakan punya kunci jawaban bocoran soal ujian. Jangan percaya kalau terima SMS yang menawarkan kunci jawaban soal ujian. Karena tidak mungkin seseorang atau siapa pun bisa beri kunci jawaban. Sebab, dalam kelas ada lima paket soal dan dibagikan secara acak. Harus percaya diri," ujarnya saat melihat kesiapan para peserta ujian nasional di SMKN 26, Jalan Balai Pustaka Baru I dan SMP 74, Jalan Pemuda No 6, Rawamangun, Jakarta Timur, Jumat (15/4).

Wagub menjelaskan, kunjungannya ke SMKN 26 atau lebih dikenal dengan nama STM Pembangunan, untuk melihat sejauhmana kemajuan dan kesiapan siswa dalam menghadapi UN pada, Senin (18/4) mendatang.

"Saya ke sini ingin mengecek dan melihat sejauhmana kesiapan UN. Menurut laporan Dinas Pendidikan (Disdik) DKI kalian sudah disiapkan jauh-jauh hari dengan pembinaan materi yang mateng. Benar tidak?" tanya Prijanto.

Mendengar pertanyaan itu, Renny Oktora, siswa kelas 3 Teknik Gambar Bangunan dengan percaya diri menjawab jika setiap bulan, dia dan teman-temannya mengikuti try out ujian nasional. Bahkan mereka juga sudah mengikuti try out dari Disdik DKI hingga enam kali. Juga telah melaksanakan simulasi menjawab soal. "Kami juga telah mengikuti pendalaman materi dan diberikan pembinaan moral, mental dan motivasi untuk menghadapi ujian," jawabnya.

Kemudian, Prijanto berpesan kepada para siswa agar tidak percaya pada oknum-oknum yang menawarkan bocoran soal. Sebab, Dinas Pendidikan DKI Jakarta sudah mengatur materi ujian yang akan dibagikan secara acak kepada siswa, yang tentunya tak bisa ditebak soal paket mana yang diterima siswa saat ujian.

Dia menegaskan tidak akan ada kebocoran soal ujian di DKI Jakarta. Pemprov DKI telah mempersiapkan secara optimal, baik terkait pengamanan maupun pengawasan terhadap soal ujian. Master naskah soal ujian nasional itu sudah ada di Dinas Pendidikan DKI, serta di percetakan dan tidak sembarang orang boleh keluar masuk. Tempatnya pun dibuat sangat steril, sehingga akan sulit sekali orang bisa mengambil soal ujian. Selain itu, soal yang sudah sampai di sekolah rayon akan dimasukkan ke ruang penyimpanan soal yang disegel dan digembok dengan tiga gembok. Juga dijaga aparat kepolisian, Satpol PP dan satpam sekolah.

Dalam kesempatan ini, Prijanto mendapat kejutan dari siswa SMKN 26 Jakarta Timur yang memberikan laptop rakitannya sendiri. Mantan Aster Kasad ini pun mengaku bangga dengan prestasi yang dimiliki oleh siswa sekolah menengah kejuruan yang mampu merakit teknologi informasi sendiri.

Siswa SMKN 26 Jakarta Timur yang mengikuti UN berjumlah 327 orang. Berdasarkan hasil ujian tahun lalu, tingkat kelulusan SMKN 26 sebesar 99 persen dan hanya satu orang tidak lulus. Prijanto mengingatkan agar para siswa lebih serius mengikuti ujian, karena tahun ini tidak ada ujian susulan bagi siswa yang tidak lulus.

Seperti diketahui, soal UN akan didistribusikan dari sekolah rayon ke sekolah-sekolah pelaksana UN pukul 05.00, Senin (18/4) mendatang. Khusus wilayah Kepulauan Seribu, distribusi soal sudah dilakukan pukul 05.00, Minggu (17/4).

Pelaksanaan UN tingkat SMA dan SMK dimulai 18-21 April 2011, SMP pada 25-28 April, dan SD 10-12 Mei mendatang. Sebanyak 122.139 siswa Di DKI Jakarta akan mengikuti UN tingkat SMA. Rinciannya, Sekolah Menengah Atas (SMA) sebanyak 53.937 siswa, Madrasah Aliyah (MA) 4.679 siswa, Sekolah Menengah Kejuruan (SMK) 63.382 siswa, dan SMA Luar Biasa (SMALB) sebanyak 141 siswa.

Sumber : Berita Jakarta

ഡാന്‍സിലൂടെ 'സോര്‍ട്ടിങ് വിദ്യകള്‍.'.!


ചെന്നൈയിലെ ഒരു പ്രധാന ഐടി കമ്പനിയിലെ ടെക്നിക്കല്‍ ആര്‍ക്കിടെക്റ്റ് ഗ്രൂപ്പില്‍ ജോലിചെയ്യുന്ന ശ്രീ സന്തോഷ് തോട്ടുങ്ങലിനെ അറിയുമോ..? സ്വതന്ത്ര, ഓപണ്‍സോഴ്സ് പ്രോജക്ടുകളിലെ, പ്രത്യേകിച്ച് ഇന്ത്യന്‍ ലാങ്വേജ് കംപ്യൂട്ടിങ്ങിലെ സന്തോഷിന്റെ സംഭാവനകളെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക? സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഈ അമരക്കാരന്റെ ധ്വനി എന്ന ടെക്സ്റ്റ് ടു സ്പീച്ച് സിസ്റ്റത്തിനായിരുന്നു 2008 ലെ FOSS അവാര്‍ഡ്. സന്തോഷിന്റെ സംഭാവനകള്‍ വിസ്തരിച്ച് അധികം സമയം കളയുന്നില്ല. അതൊക്കെ വഴിയേ ആകാമല്ലോ..!ഇന്നത്തെ ഈ പോസ്റ്റ് കഴിഞ്ഞദിവസം അദ്ദേഹം മെയില്‍ ചെയ്ത് തന്നതാണ്. രസകരവും വിജ്ഞാനപ്രദവും അത്ഭുതകരവുമായി ഒറ്റവായനയില്‍ തോന്നിയതുകൊണ്ടാണ് മുന്‍ഗണനാക്രമങ്ങളൊക്കെ മാറ്റിവെച്ച് ഇത് പബ്ലിഷ് ചെയ്യുന്നത്. വായിച്ചു നോക്ക്..നിങ്ങളും എന്നോട് യോജിക്കാതിരിക്കില്ല.. കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന എതൊരു വിദ്യാര്‍ത്ഥിയും അല്‍ഗോരിതങ്ങളെപ്പറ്റി പഠിക്കാന്‍ തുടങ്ങുമ്പോള്‍ നിരവധി സോര്‍ട്ടിങ്ങ് വിദ്യകളെപ്പറ്റി മനസ്സിലാക്കേണ്ടതുണ്ടു്. ഇന്‍സേര്‍ഷന്‍ സോര്‍ട്ട്, ഹീപ് സോര്‍ട്ട്, ബബിള്‍ സോര്‍ട്ട്, ക്വിക് സോര്‍ട്ട്, ഷെല്‍ സോര്‍ട്ട് എന്നിങ്ങനെ നിരവധി.. ഇതിലെ ഷെല്‍ സോര്‍ട്ട് അല്‍ഗോരിതം വളരെ മനോഹരമായ ഒരു ഹംഗേറിയന്‍ നാടോടി നൃത്തത്തിലൂടെ താഴേ വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നതു നോക്കൂ..



സ്കൂള്‍ക്ലാസുകളിലെ പഠനവിഷയങ്ങള്‍ മാത്രമല്ല, കമ്പ്യൂട്ടര്‍ സയന്‍സിലെ ഇത്തരം കാര്യങ്ങളും വളരെ ലളിതമായി , മനോഹരമായി അവതരിപ്പിക്കാം.
വീഡിയോ കണ്ടവര്‍ക്കായി വളരെ ലളിതമായി ഈ സോര്‍ട്ടിങ്ങ് അല്‍ഗോരിതം(നൃത്തത്തില്‍ അവരവതരിപ്പിക്കുന്നതെന്തെന്നും) വിശദീകരിക്കാന്‍ ശ്രമിക്കാം.(വിക്കിപീഡിയയിലും ഇന്റര്‍നെറ്റിലുമൊക്കെ ഉണ്ടു് )
3 0 1 8 7 2 5 4 9 6 എന്ന ക്രമത്തിലുള്ള 10 അക്കങ്ങളാണു് ഈ നൃത്തത്തില്‍ 5 ആണ്‍കുട്ടികളും 5 പെണ്‍കുട്ടികളും അവതരിപ്പിക്കുന്നതു്.
5-സോര്‍ട്ട് എന്ന സ്റ്റെപ്പാണു് ആദ്യം. അതായതു്, ഈ 10 അക്കങ്ങളെ അഞ്ചെണ്ണമുള്ള രണ്ട് കൂട്ടമാക്കുക
3 0 1 8 7
2 5 4 9 6
ഇനി ഇതിലെ ഓരോ നിരകളിലെയും(കോളങ്ങള്‍) അക്കങ്ങള്‍ ക്രമത്തിലാക്കുക. വീഡിയോയില്‍ ആറാമാത്തെ അംഗം ഒന്നാമത്തെ അംഗവുമായി കാണുന്ന ദൃശ്യം.
2 0 1 8 7
3 5 4 9 6
ഇങ്ങനെ ഓരോ കോളങ്ങളും മാറ്റുമ്പോള്‍
2 0 1 8 6
3 5 4 9 7
ഇതോടെ 5-സോര്‍ട്ട് എന്നെ സ്റ്റെപ്പ് കഴിഞ്ഞു. ഈ അക്കങ്ങളെ ഇനി നിരത്തി എഴുതുക
2 0 1 8 6 3 5 4 9 7
ഇനി 3-സോര്‍ട്ട് സ്റ്റെപ്പ് ആണു്. അതായതു് മൂന്നക്കങ്ങളുള്ള വരികളാക്കുന്നു
2 0 1
8 6 3
5 4 9
7
ഇനി കോളങ്ങള്‍ എടുക്കുക: ആദ്യത്തെ രണ്ടു വരിയിലെ അക്കങ്ങള്‍ ക്രമീകരിക്കുക. അവ ക്രമത്തില്‍ തന്നെയാണു്.
2 0 1
8 6 3
5 4 9
7
രണ്ടും മൂന്നും വരികള്‍ ക്രമത്തിലാക്കുക
2 0 1
5 4 3
8 6 9
7
ഈ സ്റ്റെപ്പില്‍ 5 എന്ന പെണ്‍കുട്ടി 8 നെമാറ്റി വന്ന് 2 നോടു സംസാരിച്ച് പോവാതെ നില്‍ക്കും, കാരണം 2 ഉം 5 ഉം ക്രമത്തില്‍ തന്നെയാണല്ലോ.
അങ്ങനെ എല്ലാം തീരുമ്പോള്‍ ഇങ്ങനെ കിട്ടും
2 0 1
5 4 3
7 6 9
8
ഇതോടെ 3-സ്ടെപ് തീര്‍ന്നു.
നിരത്തിയെഴുതുമ്പോള്‍
2 0 1 5 4 3 7 6 9 8

അടുത്തതു് 1-സ്ടെപ് ആണു്. ഒരു വരിയില്‍ 1 വീതം അക്കങ്ങളെഴുതും
2
0
1
5
4
3
7
6
9
8
തൊട്ടടുത്തുള്ള ഓരോ ആളും ഇടതുവശത്തുള്ളവരുമായി ക്രമീകരിച്ച് മുന്നേറുന്നതു കാണുക. അവസാനം
0 1 2 3 4 5 6 7 8 9
എന്ന ക്രമത്തിലെത്തുന്നു. സംഘാംഗങ്ങള്‍ വട്ടത്തില്‍ നൃത്തം വെയ്ക്കുന്നു.

ഇതു പോലെ ഈ യൂട്യൂബ് ചാനലില്‍ ബബിള്‍ സോര്‍ട്ടും സെലക്ട് സോര്‍ട്ടും ഒക്കെയുണ്ടു്. വിശദീകരിക്കാന്‍ എനിക്കു സമയമില്ല. വിക്കിപീഡിയേല്‍ പോയി വായിക്കുക :)
ഇത്രയും രസകരമായ രീതിയില്‍ ഇതു കാണുമ്പോള്‍ ഈ അല്‍ഗോരിതങ്ങള്‍ ഞാന്‍ കോളേജില്‍ പഠിച്ചതെത്ര ബുദ്ധിമുട്ടിയായിരുന്നു...
കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന അനുജന്‍മാരോടും അനുജത്തിമാരോടും: നിങ്ങള്‍ക്കിതു കണ്ടിട്ടു് നമുക്കും ചെയ്യാമെന്നു തോന്നുന്നില്ലേ!, സോര്‍ട്ടിങ്ങ്, സെര്‍ച്ചിങ്ങ്, ഗ്രാഫ്, ട്രീ തുടങ്ങി എത്രയെത്ര അല്‍ഗോരിതങ്ങള്‍... നമ്മുടെ മനോഹരമായ നൃത്തരൂപങ്ങളും.... എന്താണാലോചിക്കുന്നതു്?

Kamis, 14 April 2011

Linear Algebra Thoroughly Explained

M373 ( Optimization ) renewed my interest in Linear Algebra which always has been one of my favorite branches in mathematics. Unfortunately I never got any further with it then the standard course up to Eigenvectors. Benedict Gross said in one of his lectures "You can't learn too much Linear Algebra." I suppose that he meant that any investment in learning more Linear Algebra always pays off. Quite a few books on advanced linear algebra have been published, understandably most of them by algebraists which doesn't make these books very accessible, let alone of any practical value. I recently discovered a book called Linear Algebra Thoroughly Explained by Milan Vujicic and published by Springer in 2008. From the foreword: "There are a zillion books on linear algebra, yet this one finds its own unique place among them." The book introduces Complex Inner-product Vector Spaces, new methods for solving linear systems, Dual Spaces, Tensor Products and a lot more.

Linear Algebra Thoroughly Explained @ Springer.

Rabu, 13 April 2011

Yuk Siap-siap UN

JAKARTA - Persiapan menghadapi UN sebaiknya sudah kamu lakukan sejak jauh-jauh hari. Dengan begitu, kamu punya banyak waktu mengulang berbagai materi pelajaran sambil berlatih soal.

Namun, kamu tetap bisa menyimak apa saja yang bisa kamu lakukan dalam waktu kurang dari seminggu menjelang UN ini.

Mengulang materi pelajaran

Menjelang ujian nasional yang kurang dari satu minggu ini, kamu sebaiknya sudah tidak belajar ekstra keras. Sekarang, saatnya kamu hanya mengulang bahan pelajaran yang akan diujikan. Bahkan, jika kamu merasa kamu sudah siap dan menguasai bahan ujian, hentikan saja kegiatan belajarmu dan manfaatkan waktu untuk memperbanyak istirahat.

Tahu jadwal ujian

Kesiapanmu menghadapi UN bisa kacau ketika kamu tidak mengetahui jadwal ujian. Pastikan kamu mengetahui jadwal ujian jauh-jauh hari sebelum UN dilaksanakan. Dengan mengetahui jadwal itu, kamu tidak akan panik dan lebih siap mengerjakan soal-soal ujian.

Mengerti tata tertib ujian

Ada baiknya kamu mengetahui peraturan ketika ujian berlangsung. Kamu bisa bertanya kepada kakak kelas yang sudah pernah menjalani UN tentang apa yang boleh dan tidak boleh dilakukan selama ujian berlangsung. Misalnya, apa saja yang boleh dibawa ke ruang ujian, jam berapa kamu harus tiba di sekolah, dan tata tertib di dalam ruang ujian. Dengan mengetahui peraturan ini, kamu akan makin siap menghadapi UN dan tidak melakukan kesalahan yang tidak perlu.

Periksa alat tulis

Mumpung masih ada waktu, periksa kembali perlengkapan ujianmu seperti pinsil 2B, karet penghapus, penyerut pinsil, balpoin, penggaris, dan alas ujian. Jika ada yang belum kamu miliki, segera lengkapi! Jangan sampai kamu mengganggu teman sekelas dengan meminjam alat tulis ketika ujian berlangsung.

Refreshing

Setelah suntuk belajar, kamu perlu meluangkan waktu untuk melemaskan otak. Perbanyak kegitan yang bisa menghibur dan membuatmu rileks. Tapi ingat, jangan sampai kamu malah kecapean karena terlalu banyak bersenang-senang, ya! (rfa)(rhs)

Sumber : OkeZone

Pemantapan Ujian Nasional

...
Ujian Nasional tinggal hitungan hari. Di sekolah-sekolah dengan Program Unggulannya mencoba memberikan pelayanan sebaik-baiknya demi keberhasilan peserta didik. Guru Pembimbing mengingatkan kembali Standar Kelulusan untuk Ujian Nasional nanti.
Berikut contoh soal Pemantapan Ujian Nasional disertai dengan SKL.

Semoga membantu...

Soal Prediksi Ujian Nasional Berdasarkan SKL ( Download )

Pembahasan Format Power Point ( Download )






10 Jurus Bagi Orang Tua Agar Anak Lulus

JAKARTA - Ujian nasional (UN) terkadang menjadi momok bagi sebagian siswa dan orangtuanya. Namun jangan khawatir. Ada 10 jurus bagi orangtua agar sang buah hati siap menghadapi UN.

Hal itu diungkapkan anggota Badan Standar Nasional Pendidikan (BSNP) Mungin Eddy Wibowo Eddy, saat memberikan konferensi press mengenai UN, di gedung Kemendiknas, Rabu (13/4/2011).

Jurus yang dimaksud adalah:
1. Dorong anak untuk menguasai materi pelajaran.
2. Tumbuhkan rasa percaya diri anak dengan cara menghilangkan rasa cemas.
3. Berikan si anak suasana agar dapat meningkatkan konsetrasi belajar.
4. Kembangkan disiplin diri dalam belajar si anak.
5. Anak harus hidup teratur agar berhasil dalam menghadapi UN.
6. Kelola waktu belajar secara efektif dan efisien.
7. Tingkatkan produktivitas anak.
8. Dorong anak agar tekun belajar.
9. Beri motivasi diri anak untuk berhasil dalam UN.
10. Bersikap positif terhadap UN.

(Neneng Zubaidah/Koran SI/rhs)

Sumber : OkeZone

Kemdiknas Buka Posko UN

JAKARTA - Untuk memudahkan penyaluran informasi soal ujian nasional (UN), Kementerian Pendidikan Nasional (Kemendiknas) membuka posko UN.

"Posko ini juga melayani pengaduan masyarakat tentang UN," kata Kepala Pusat Informasi dan Hubungan Masyarakat (PIH) Kemendiknas Ibnu Hamad di Gedung Kemendiknas, Jakarta, Rabu (13/4/2011).

Ibnu menjelaskan, posko UN dibuka di Gerai Informasi dan Media, Gedung C Lantai 1, Jl. Jenderal Sudirman, Senayan, Jakarta Pusat.

Pengaduan juga bisa dilakukan melalui nomor telepon call center UN yakni 177, atau 021-57950226 dan 021-5703303. Pengaduan lewat pesan singkat (sms) disampaikan ke nomor 08111976929, dan faks melalui nomor 021-5733125.

Posko UN Kemendiknas juga menerima pengaduan berupa surat elektronik (email) ke alamat pih_lt4@yahoo.com dan pengaduan@kemdiknas.go.id.

"Kami sangat mengharapkan berbagai masukan dari masyarakat. Karena, keberhasilan UN juga perlu didukung semua pihak, tidak hanya kewajiban pemerintah," ujar Ibnu mengimbuhkan.
(rhs)

Sumber : OkeZone

Tak Perlu Takut UN

JAKARTA - Akhir-akhir ini berkembang keresahan di kalangan pendidik atas rencana pemberlakuan lima paket soal dalam pelaksanaan ujian nasional (UN). Sebagian guru khawatir, sistem itu tidak memenuhi asas keadilan dalam tingkat kesulitan soal.

Kepala Badan Standar Nasional Pendidikan (BSNP) Djemari Mardapi menyatakan, kekhawatiran itu tidak beralasan karena paket soal UN yang disiapkan telah setara tingkat kesulitannya.

"Tidak perlu takut UN, yang penting adalah kita menaati peraturan, dan percaya pada kemampuan diri sendiri," kata Djemari ketika dihubungi okezone, Rabu (13/4/2011).

Dia menambahkan, siswa yang telah mempersiapkan diri dengan baik pasti akan beruntung dalam mengerjakan soal UN. "Sekali lagi, jangan ditakut-takuti," katanya menegaskan.

Djemari berharap, hasil UN tahun ini meningkat dari tahun sebelumnya. Menurutnya, hasil UN akan memperlihatkan peta pendidikan nasional. "Dari peta tersebut akan terlihat mana daerah yang kualitas pendidikannya masih minim. Mereka nanti akan kami bantu," imbuhnya.

Bantuan tersebut, kata Djemari, bisa diberikan dalam berbagai bentuk sesuai kebutuhan daerah yang bersangkutan. Misalnya, pelatihan guru serta perbaikan sarana dan prasarana. (rfa)(rhs)

Sumber : OkeZone